Kerala

“വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട”അൻവറിന്റെ വീടിനുമുന്നിൽ ഫ്ളക്സ് സ്ഥാപിച്ച് സിപിഎം

എംഎൽഎ പിവി അൻവർ ഇന്നലെ വൈകിട്ട് നടത്തിയ വാർത്താസമ്മേളനത്തിന് പിന്നാലെ അൻവറിന്റെ വീടിന് മുന്നിൽ സിപിഎം ഫ്ളക്സ് സ്ഥാപിച്ചു. വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ടെന്നാണ് ഫ്ലെക്സിൽ എഴുതിയിരിക്കുന്നത് .മുഖ്യമന്ത്രി പിണറായി വിജയൻ ഉപയോഗിക്കുന്ന അതേ വാക്യംതന്നെയാണ് ബ്രാഞ്ച് കമ്മിറ്റി സ്ഥാപിച്ചിച്ച ഫ്ളക്സിലുള്ളത് .ഇന്നലെ രാത്രിയോടെ ആയിരിന്നു ഫ്ലെക്സ് സ്ഥാപിച്ചത്.

ഇന്നലെ വൈകിട്ട് അൻവർ നടത്തിയ വാർത്താ സമ്മേളനത്തിൽ വലിയ വിമർശനം ആയിരുന്നു മുഖ്യമന്ത്രിയ്‌ക്കെതിരെ ഉയർത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെക്കുറിച്ചും അൻവർ പരാമർശം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഇരുവരുടെയും ചിത്രമുള്ള ഫ്‌ളക്‌സ് ബോർഡായിരുന്നു സിപിഎം അൻവറിന്റ വീടിന് മുൻപിൽ സ്ഥാപിച്ചത്.അതെസമയം ഇതൊക്കെ വിമർശനങ്ങളായി മാത്രം കാണുന്നു ആരൊക്കെ എന്തൊക്കെ ചെയ്താലും പ്രകോപനങ്ങൾ ഉണ്ടാക്കിയാലും നീതി കിട്ടുന്നവരെ പോരാടുമെന്നാണ് അൻവർ പ്രതികരിച്ചത്.

Sandra Mariya

Share
Published by
Sandra Mariya
Tags: CPMmla anvar

Recent Posts

വിദ്യാഭ്യാസ മന്ത്രി നിരുത്തരവാദപരമായി പ്രസ്താവന നടത്തി വർഗീയത ഇളക്കിവിടുന്നു I KP SASIKALA TEACHER

സൃഗാല തന്ത്രം പയറ്റി ചോര കുടിക്കാൻ കാത്തിരിക്കുന്ന ഒരു വിദ്യാഭ്യാസ മന്ത്രി നാടിൻ്റെ ശാപം. സ്വന്തം മൂക്കിന് താഴെയുള്ള സ്കൂളിൽ…

13 minutes ago

ബംഗ്ലാദേശിലെ ഹിന്ദുവേട്ടയ്‌ക്കെതിരെ വൻ പ്രതിഷേധം ! ചന്ദ്ര ദാസിന് നീതി ലഭിക്കണമെന്ന ആവശ്യവുമായി ആയിരങ്ങൾ തെരുവിൽ ; ദില്ലിയിലെ ഹൈക്കമ്മീഷന് മുന്നിൽ പ്രകടനവുമായി വിഎച്ച്പിയും ബജ്രംഗ് ദളും; ബംഗ്ലാദേശ് പതാക കത്തിച്ചു

ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിച്ചതച്ച് കെട്ടിത്തൂക്കിയ ശേഷം ചുട്ടുകൊന്ന സംഭവത്തിൽ ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വൻ പ്രതിഷേധം.…

2 hours ago

തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? I R SREELEKHA

ചരിത്ര വിജയം നേടിയ തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? ആർ ശ്രീലേഖ മേയർ ആയേക്കുമെന്ന്…

3 hours ago

ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ തയ്യാറെന്ന് സിബിഐ ഹൈക്കോടതിയിൽ I SABARIMALA GOLD SCAM

ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം സിബിഐ ക്ക് വിടണമെന്ന ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും . അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് സൂചന…

4 hours ago