തെലങ്കാന: ശസ്ത്രക്രിയക്ക് പിന്നാലെ നവജാതശിശു മരിച്ചതില്‍ രോഷാകുലരായ ബന്ധുക്കള്‍ ഡോക്ടര്‍മാരെ ആക്രമിച്ചു. കുട്ടി ചികിത്സയില്‍ കഴിഞ്ഞ മുഹമ്മദ് മെമ്മോറിയല്‍ ആശുപത്രിയിലെ ഗ്ലാസുകളും ഫര്‍ണിച്ചറുകളും ഇവര്‍ തകര്‍ത്തു. കുഞ്ഞിന്റെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമെതിരെ ബഹദൂര്‍പുര പൊലീസ് കേസെടുത്തു. ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലെത്തിച്ച 22 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞാണ് മരണപ്പെട്ടത്.
ഇതിനിടെ ചികിത്സാപിഴവ് ആരോപിച്ച് കുഞ്ഞിന്റെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു . ശസ്ത്രക്രിയ നടത്തുകയും കുഞ്ഞിന് അനസ്‌തേഷ്യ നല്‍കുകയും ചെയ്ത ഡോക്ടര്‍മാര്‍ക്കെതിരെയാണ് പിതാവായ അസദ് പരാതി നല്‍കിയത്. പിന്നാലെ ഇവര്‍ക്കെതിരെ ഐപിസി 304 എ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകള്‍ക്കകമായിരുന്നു കുഞ്ഞിന്റെ മരണം. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് പ്രതി രാഹുലിന്റെ അമ്മയും സഹോദരിയും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചു. നവവധുവിനെ അക്രമിച്ച സംഭവത്തില്‍…
തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രം ! സത്രസമാപന സഭയും കൂടിപ്പിരിയലും ; തത്സമയക്കാഴ്ച
സഖാക്കൾ ഊറ്റം കൊണ്ടിരുന്ന സമര ചരിത്രങ്ങൾ ഓരോന്നായി പൊളിയുന്നു ! സോളാർ വെളിപ്പെടുത്തലിൽ പാർട്ടി ഉലയുന്നു I CPIM
പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ പ്രതി അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടി സർക്കാർ സമർപ്പിച്ച അപേക്ഷയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്…