കൊല്ലം: അഗ്നിവീർ റിക്രൂട്ട്മെന്റിന്റെ പേരിൽ ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിച്ചുവെന്ന പരാതിയെ തുടർന്ന് വിമുക്ത ഭടൻ പിടിയിൽ. കൊല്ലം മൈനാഗപ്പള്ളി സ്വദേശി എം ബിനുവാണ് കുണ്ടറ പോലീസിന്റെ പിടിയിലായത്. മിലിട്ടറി ഇന്റെലിജൻസും, തിരുവനന്തപുരം പാങ്ങോട് സൈനിക യൂണിറ്റും, സ്പെഷ്യൽ ബ്രാഞ്ച് എ ഡി ജി പി ഇന്റലിജൻസിന്റെ നേതൃത്വത്തിൽ പോലീസ് സംഘവും ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിലാണ് ബിനു പിടിയിലായത്.
ഉദ്യോഗാർത്ഥികളിൽ നിന്ന് ബിനുവിന്റെ നേതൃത്വത്തിലുള്ള വ്യാജ റിക്രൂട്ട്മെന്റ് സംഘം 25 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെയാണ് തട്ടിയത്. സൈനിക റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട വ്യാജരേഖകൾ അടക്കം തയ്യാറാക്കിയാണ് ഇയാൾ ഉദ്യോഗാർത്ഥികളെ കബളിപ്പിച്ചത്. പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. വിശദമായ അന്വേഷണം തുടരും.
ഖലിസ്ഥാനി പന്നുവിനെ യുഎസില്‍ കൊ-ല-പ്പെ-ടു-ത്താ-ന്‍ ഇന്ത്യയുടെ അറിവോടെ ശ്രമിച്ചു എന്ന ആരോപണത്തിനു തെളിവായി 15 പേജുള്ള കുറ്റപത്രമാണ് മാന്‍ഹാറ്റന്‍ കോടതിയില്‍…
എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി. ജയരാജന്‍ തെരഞ്ഞെടുപ്പ് ദിവസം നടത്തിയ പത്രപ്രസ്താവനയുമായി ബന്ധപ്പെട്ട കാര്യം സംസ്ഥാന സെക്രട്ടറിയേറ്റില്‍ പരിശോധിച്ചെന്നും അത്…
മൂന്നു സംസ്ഥാനങ്ങളിൽ കോൺഗ്രസിന് ലഭിച്ച തിരിച്ചടി പാർട്ടി ഇനിയൊരിക്കലും മറക്കാനിടയില്ല |BJP| #JAYARAJAN #cpm #bjp #modi #amitshah
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നിലെ സമരം പുനരാരംഭിച്ച് ഐസിയു പീഡനക്കേസ് അതിജീവിത. മുഖ്യമന്ത്രിയുടെ ഓഫീസ് തലത്തിൽ ഇടപെടലുണ്ടായിട്ടും…
ഡ്രൈവര്‍ യദുവിനെ പിന്തുണച്ച് കെഎസ്ആര്‍ടിസിയിലെ പ്രമുഖ ഭരണപക്ഷ യൂണിയനുകളും രംഗത്തുണ്ട്. മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ…
ഇന്ത്യയില്‍ മാത്രമല്ല തെരഞ്ഞൈടുപ്പു ചൂട്. കാനഡയും യുഎസും തിരഞ്ഞെടുപ്പിന്റെ തിരക്കുകളിലേയ്ക്കു അതിവേഗം. കടക്കുകയാണ്. വരുന്ന സെപ്റ്റംബറില്‍ കാനഡയിലും നവംബറില്‍ യു…