റാഞ്ചി : ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ഏകദിനം ഇന്ന് റാഞ്ചിയിലെ ജെഎസ്‌സിഎ ഇന്റർനാഷണൽ സ്‌റ്റേഡിയം കോംപ്ലക്‌സിൽ നടക്കും. മഴ ഭീഷണി നിലനിൽക്കുന്നതിനാൽ ആശങ്കയിലാണ് ആരാധകർ . ആദ്യ ഏകദിനത്തിൽ ഇരു ടീമുകളും ശക്തമായ പോരാട്ടമാണ് കാഴ്ച്ചവെച്ചത്. . 40 ഓവറായി ചുരുക്കിയ മത്സരത്തിൽ 249 റൺസ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഹെൻറിച്ച് ക്ലാസനും ഡേവിഡ് മില്ലറും നേടിയിരുന്നു
മത്സരത്തിൽ തോറ്റെങ്കിലും സഞ്ജു സാംസൺ നടത്തിയ പോരാട്ടം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശ്രേയസ് അയ്യരെ കൂട്ടുപിടിച്ച് സഞ്ജു നടത്തിയ ശ്രമം ഒൻപത് റൺസ് അകലെ അവസാനിക്കുകയായിരുന്നു. ഇരുവരും അർദ്ധ സെഞ്ചുറി നേടിയിരുന്നു. അതേസമയം, മത്സരത്തിന് മഴ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ കരുതലോടെയാവും ഇന്ത്യ ഇറങ്ങുക. തോറ്റാൽ പരമ്പര നഷ്ടമാകുമെന്നതും ഇന്ത്യയുടെ ഉത്തരവാദിത്തം വർദ്ധിപ്പിക്കുന്നു. പരിക്കേറ്റ ദീപക് ചഹാറിന് മത്സരത്തിൽ പങ്കെടുക്കാനാവില്ല . ചഹാറിന് പകരം വാഷിംങ്ടൺ സുന്ദറിനെ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആരായാലും സ്വന്തം മാതാപിതാക്കളേയും വംശത്തേയും ദേശത്തേയുമൊക്കെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചാല്‍ മറുപടി തീര്‍ച്ചയായും പരുഷമായിരിക്കും. ഇത്തരത്തിലുള്ള രോഷമാണ് ഇന്ത്യ ഒട്ടാകെ…
ഡാലസ് (അമേരിക്ക ): ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് സഭാദ്ധ്യക്ഷന്‍ അത്തനാസിയോസ് യോഹാന്‍ മെത്രാപ്പൊലീത്ത (കെ.പി. യോഹന്നാന്‍) അന്തരിച്ചു. കഴിഞ്ഞ ദിവസം…
ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെത്തുടർന്ന് 90 ഓളം വിമാനങ്ങൾ റദ്ദാക്കിയതിന് പിന്നാലെ എയർ ഇന്ത്യ എക്‌സ്‌പ്രസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ട് സിവിൽ ഏവിയേഷൻ…
ഇന്ത്യയിൽ ഏറെ പ്രചാരമുള്ള യുപിഐ ആപ്ലിക്കേഷനാണ് ഗൂഗിൾ പേ. ഗൂഗിൾ പേയ്ക്ക് പുറമെ നിരവധി ആപ്ലിക്കേഷനുകൾ യുപിഐ രംഗത്തുണ്ടെങ്കിലും ഗൂഗിൾ…
പഞ്ചാബിൽ എഎപി തീർന്നു, തിരിച്ചടി നൽകി നേതാക്കൾ, കൂട്ടത്തോടെ ബിജെപിയിലേക്ക്
ജമ്മു-കശ്മീരിലെ പൂഞ്ചില്‍ വ്യോമസേനാ വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടത്തിയ ഭീകരരുടെ ആദ്യ ഫോട്ടോകള്‍ പുറത്തു വന്നു. മെയ് നാലിനു നടന്ന…