കൊച്ചി: എറണാകുളത്ത് പോപ്പുലര്‍ ഫ്രണ്ടിന് ഫയര്‍ ഫോഴ്സ് പരിശീലനം നല്‍കിയ സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന വിഷയമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. 2 ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയത് വിഷയത്തില്‍ നിന്നും തടി തപ്പാനാവില്ലെന്നും അദ്ദേഹം അറിയിച്ചു.
പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം നല്‍കാന്‍ ഭരണപരവും നയപരവുമായ തീരുമാനം എടുത്തു. ആരാണ് ഈ തീരുമാനം എടുത്തതെന്ന് അദ്ദേഹം ചോദ്യമുന്നയിച്ച്. കേന്ദ്രമന്ത്രി മുരളീധരനെതിരെയുള്ള മുഖ്യമന്ത്രിയുടെ ആക്ഷേപം അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന പോലെയാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞത്.
കേരളത്തിലെ മന്ത്രിമാര്‍ ചെയ്യുന്നതില്‍ കൂടുതല്‍ വി മുരളീധരന്‍ കേരളത്തിനായി ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി ജനങ്ങളുടെ യഥാര്‍ത്ഥ വികാരം മനസിലാക്കണം. കെ റെയില്‍ പദ്ധതി ഉപേക്ഷിച്ച് പിന്മാറാന്‍ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|
ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന സ്ഥലം കണ്ടെത്തി. രക്ഷാപ്രവർത്തനത്തിന് സഹായിക്കാനെത്തിയ തുർക്കി സൈന്യത്തിന്റെ ഡ്രോണാണ്…
കൊച്ചി: എളമക്കര ലഹരിവേട്ട കേസിൽ അന്വേഷണം മോഡലിംഗ് രംഗത്തേക്ക്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ആറംഗ സംഘത്തിലെ മോഡൽ അൽക്ക ബോണിയുടെ…
ഭാരതം കുതിപ്പിൽ മുന്നോട്ട് !തിരിച്ചടി ഇറാഖിനും സൗദിക്കും
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ആസ്പദമാക്കി വീണ്ടും ഒരു സിനിമ കൂടി അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. തെന്നിന്ത്യൻ താരം സത്യരാജാണ് മോദിയായി…
കോഴിക്കോട്: ഇടത് സഹയാത്രികയും അദ്ധ്യാപികയുമായ ദീപ നിശാന്ത് ആർ.എസ്.എസിന്റെ ഗണഗീതത്തിലെ വരികൾ ഫേസ്ബുക്ക് പോസ്റ്റിനോടൊപ്പം ഉൾപ്പെടുത്തിയതിൽ വിവാദം ഒഴിയുന്നില്ല. ഇടതു…