കോഴിക്കോട്∙ കോഴിക്കോട് കോര്‍പറേഷനില്‍ അനധികൃത കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കിയ കേസില്‍ ഏഴുപേര്‍ അറസ്റ്റിൽ. കെട്ടിട ഉടമ അബൂബക്കർ സിദ്ദിഖ്, കോർപറേഷനിലെ മുൻ അസി.എൻജിനീയർ പി.സി.കെ.രാജൻ, കോർപറേഷൻ എൽഡി ക്ലർക്കുമാരായ എം.അനിൽ കുമാർ, പി.കെ.സുരേഷ്, ഇടനിലക്കാരായ എം.യാഷിർ അലി, ഇ.കെ.മുഹമ്മദ് ജിഫ്രി, പി.കെ.ഫൈസൽ അഹമ്മദ് എന്നിവരെയാണ് ഫറോക്ക് അസി. കമ്മിഷണർ എ.എം.സിദ്ദിഖ് അറസ്റ്റു ചെയ്തത്. ഫറോക്ക് എസിപിയുടെ നേതൃത്വത്തിൽ ഇവരെ ചോദ്യം ചെയ്തു.
കോർപറേഷൻ ഉദ്യോഗസ്ഥരുടെ പാസ്‌വേഡ് ചോർത്തി 6 കെട്ടിടങ്ങളിലായി 16 മുറികൾക്ക് കെട്ടിട നമ്പർ അനുവദിച്ചെന്ന പരാതിയാണ് പൊലീസ് അന്വേഷണം. ഇതാൽ ഒരു കെട്ടിടത്തിന് നമ്പർ അനുവദിച്ചതുമായി ബന്ധപ്പെട്ട ക്രമക്കേടിലാണ് 7 പേരെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കോർപറേഷൻ 4 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. കെട്ടിട നമ്പർ അനുവദിക്കാൻ ഉടമ 4 ലക്ഷം രൂപ നൽകിയെന്ന് കണ്ടെത്തിയിരുന്നു.. ലക്ഷം രൂപ ഇടനിലക്കാരും ഒരു ലക്ഷം ജീവനക്കാരും വീതിച്ചെടുത്തു. വിവാദമായതോടെ പണം തിരികെ നൽകിയെന്ന് പ്രതികൾ മൊഴി നൽകി.
കടം തീർക്കാൻ നെട്ടോട്ടം ഓടി ചൈന ഇനി പരീക്ഷണം ബുള്ളറ്റ് ട്രെയിനിൽ
ദില്ലി: ഭാരതത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ച ശക്തനായ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന് പ്രമുഖ പാക്-അമേരിക്കൻ വ്യവസായി സാജിദ് തരാർ.…
ലണ്ടൻ: ഇന്ത്യൻ വംശജയായ 66 കാരി ലണ്ടനിൽ കുത്തേറ്റു മരിച്ചു. ബസ് സ്റ്റോപ്പിൽ കാത്തുനിൽക്കുന്നതിനിടെയാണ് സ്ത്രീയ്ക്കുനേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ 22…
നാമനിർദ്ദേശ പത്രിക സമർപ്പിച്ച സമയത്തിന് പിന്നിലെ കണിശതയ്ക്കുണ്ട് കാരണം....
ഷാന്‍ഹായ്: കോവിഡ് മഹാമാരിയുടെ ഭീകരത ആദ്യമായി ലോകത്തെ അറിയിച്ചതിന് തടവിലാക്കപ്പെട്ട ചൈനീസ് മാദ്ധ്യമ പ്രവർത്തക ഷാങ് സാങ്ങിനെ മോചിപ്പിച്ചതായി ചൈനീസ്…
കോഴിക്കോട്: പന്തീരാങ്കാവിൽ നവവധുവിനെ മർദ്ദിച്ചത്തിൽ വരൻ രാഹുലിനെതിരെ വധശ്രമത്തിനും കേസെടുത്ത് പോലീസ്. മുഖ്യമന്ത്രിക്കും വനിതാ കമ്മിഷനും എറണാകുളം ഞാറക്കൽ സ്വദേശിനിയായ…