ഭോപ്പാൽ: മദ്ധ്യപ്രദേശിൽ അൽ-ഖ്വയ്ദയുമായി ബന്ധം പുലർത്തിയ രണ്ട് പേർ അറസ്റ്റിൽ. ബംഗ്ലാദേശ് പൗരന്മാരായ എക്രാമുൽ ഹഖും ജാഹിറുദ്ദീൻ അലിയുമാണ് കസ്റ്റഡിയിലായത്. ഇവരെ തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും ഹൗറ കോടതി 12 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
എക്രാമുൽ ഹഖിനെയും ജാഹിറുദ്ദീൻ അലിയെയും ഭോപ്പാൽ സെൻട്രൽ കറക്ഷണൽ ഹോമിൽ നിന്നുമാണ് കോടതിയിൽ ഹാജരാക്കിയത്. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയായ അൽ-ഖ്വയ്ദയിലും അനുബന്ധ സംഘടനകളിലും ഇരുവരും പ്രവർത്തിച്ചതായാണ് ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന വിവരം.
ഹൗറയിലെ ഡോംജൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ഇരുവരെയും പശ്ചിമ ബംഗാൾ പോലീസ് തിരയുകയായിരുന്നു. ഇതിനിടെയാണ് ഇവർ മദ്ധ്യപ്രദേശ് പോലീസിന്റെ പിടിയിലായത്. കസ്റ്റഡിയിൽ വിട്ട ഭീകരരെ പശ്ചിമ ബംഗാളിലേയ്ക്കാണ് കൊണ്ടുപോയത്.
ഡ്യൂട്ടി അടക്കേണ്ടതായ വസ്തുക്കളോ സ്വര്‍ണമോ കൈയിലുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു അഫ്ഗാന്‍ കൗണ്‍സില്‍ ജനറലിന്റെയും മകന്റേയും മറുപടി. ബാഗേജുകളില്‍ ഒന്നും കണ്ടെത്തിയിരുന്നില്ല.…
രാഹുല്‍ ഗാന്ധിയ്ക്ക് എത്ര ഭൂരിപക്ഷം കിട്ടുമെന്ന് അവലോകനയോഗത്തിനു ശേഷവും വ്യക്തമല്ല. റായ് ബറേലിയിയ്ക്ക് പോയ സ്ഥാനാര്‍ത്ഥി അവിടെയും ജയിച്ചാല്‍ എന്തു…
ഖലി-സ്ഥാ-ന്‍ ഭീ-ക-ര-ന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഹിറ്റ് സ്‌ക്വാഡിലെ മൂന്ന് അംഗങ്ങളെ കനേഡിയന്‍ പോലീസ്…
കടന്നു പോകുന്ന മെയ് 4 എന്ന ഇന്നത്തെ ദിനം കേരള ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്ത പ്രാധാന്യമർഹിക്കുന്നതാണ്. ധീര ദേശാഭിമാനി വീര…
സിവിൽ സർവീസ് മോഹമുണ്ടെങ്കിലും പരിശീലനത്തിനാവശ്യമായ ഉയർന്ന ചെലവ് മൂലം മോഹം പാതി വഴിയിൽ ഉപേക്ഷിക്കുന്ന ഒത്തിരിയാളുകൾ നമുക്ക് മുന്നിലുണ്ട്. എന്നാൽ…
നടുറോഡിൽ കെഎസ്ആർടിസി ഡ്രൈവറോട് കയർത്ത തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ജീവനക്കാരെ ദ്രോഹിക്കുന്നു എന്ന പരാതി ആദ്യമായിട്ടല്ല. പുതിയ വെളിപ്പെടുത്തലുമായി…