വാഷിംഗ്ടൺ : അമേരിക്കയിൽ വീണ്ടും വെടിവെയ്പ്. ആശുപത്രിയിൽ നടന്ന വെടിവയ്പ്പ് ആക്രമണത്തിൽ നാല് പേര് കൊല്ലപ്പെട്ടു. ശേഷം അക്രമി സ്വയം വെടിവെച്ച് മരിച്ചു.
ഒക്ലഹോമയിലെ ടൾസയിലെ സെന്റ് ഫ്രാൻസിസ് ഹോസ്പിറ്റൽ ക്യാമ്പസിലെ ഫിസീഷ്യൻമാരുടെ ഓഫീസ് കെട്ടിടമായ നതാലി മെഡിക്കൽ ബിൽഡിംഗിൽ റൈഫിളുമായെത്തിയ ഒരാൾ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ ആശുപത്രിയിലുണ്ടായിരുന്ന നാല് പേർ കൊല്ലപ്പെട്ടു. തുടർന്ന് അക്രമി സ്വയം വെടിവെച്ച് മരിച്ചുവെന്ന് ആണ് പോലീസ് അറിയിച്ചത്.
സംഭവത്തെ തുടർന്ന് ആശുപത്രി കെട്ടിടത്തിലെ എല്ലാ നിലകളിലും പരിശോധന തുടരുകയാണ്. സംശയാസ്പദമായ സഹചര്യത്തിൽ കാണുന്ന എല്ലാവരെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. വൈറ്റ് ഹൗസ് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നുണ്ട്. സഹായത്തിനായി സംസ്ഥാന, പ്രാദേശിക ഉദ്യോഗസ്ഥരെ സമീപിച്ചിട്ടുണ്ടെന്നാണ് വിവരം.
അമേരിക്കയിലെ സ്‌കൂളിൽ രണ്ടാഴ്ച മുൻപാണ് വെടിവെയ്പ് നടന്നത്. ആക്രമണത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾ അടക്കം 21 പേർ കൊല്ലപ്പെട്ടിരുന്നു
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…