കൊച്ചി : കുസാറ്റിൽ നടപ്പിലാക്കിയതിനു പിന്നാലെ സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും ആർത്തവ അവധി എന്ന ചരിത്രപരമായ തീരുമാനം ഉന്നത വിദ്യാഭാസ വകുപ്പ് കൈക്കൊണ്ടിരുന്നു. ഉത്തരവ് വൻ കയ്യടിയാണ് നേടുന്നത്.
31 വർഷം മുൻപ് സർക്കാർ ഉദ്യോഗസ്ഥരായ സ്ത്രീകൾക്ക് രണ്ടു ദിവസത്തെ ആർത്തവ അവധി അനുവദിച്ച ബിഹാർ ഇക്കാര്യത്തിൽ കേരളത്തിനു മാതൃകയാണ്. ലാലുപ്രസാദ് സർക്കാരാണ് മൂന്നു പതിറ്റാണ്ട് മുൻപ് ചരിത്രപരമായ ഈ തീരുമാനം നടപ്പിലാക്കിയത്.
45 വയസ്സുവരെ പ്രായമുള്ള സ്ത്രീകൾക്ക് രണ്ടുദിവസത്തെ ആർത്തവ അവധി അനുവദിച്ച് 1992 ജനുവരി രണ്ടിനാണു സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. ആർത്തവ സംബന്ധമായ അസ്വസ്ഥതകൾ പലസ്ത്രീകളിലും വ്യത്യസമായ രീതിയിലാണ് കണ്ടുവരുന്നത്. ആർത്തവകാലത്തെ ശാരീരിക–മാനസിക ആരോഗ്യം സ്ത്രീകളുടെ അവകാശമാണെന്ന കാഴ്ചപ്പാടിന്മേലായിരുന്നു 31 വർഷങ്ങൾക്കു മുൻപുള്ള ബീഹാർ സർക്കാർ നടപടി.
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ ലോക കേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ. പ്രതിനിധികളുടെ യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനുമായി…
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് നട്ടംതിരിയുന്ന സംസ്ഥാന സർക്കാരിന്റെ മുന്നിൽ വെല്ലുവിളിയാകുകയാണ് സംസ്ഥാന ജീവനക്കാരുടെ കൂട്ടവിരമിക്കൽ. 16000 ജീവനക്കാരാണ് ഈ മാസം…
ഉത്തർപ്രദേശിൽ വന്ന മാറ്റം വളരെ വലുത് യോഗി വേറെ ലെവൽ ,പ്രശംസിച്ച് പ്രധാനമന്ത്രി
ദില്ലി: ഭാരതത്തിന് കരുത്തേക്കാൻ തേജസ് എംകെ – 1 എ യുദ്ധവിമാനം എത്തുന്നു. ജൂലൈയോടെ യുദ്ധവിമാനം ലഭിക്കുമെന്ന് പ്രതിരോധ മന്ത്രാലയം…
ദില്ലി: മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച നടി രശ്മിക മന്ദാന…
രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു.കണക്കുകൾ പുറത്തുവിട്ട്നാഷണൽ സാമ്പിൾ സർവേ