കൊച്ചി: സാക്ഷരത പൊതുപരീക്ഷയായ മികവുത്സവത്തിൽ ജില്ലയിലെ 1002 പേർ പങ്കെടുത്തു. സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയാണ് പരീക്ഷ നടത്തിയത്. ജില്ലയിൽ 132 കേന്ദ്രങ്ങളിലായി നടത്തിയ പരീക്ഷയില്‍ 804 സ്ത്രീകളും 103 പുരുഷൻമാരും എസ്.സി. വിഭാഗത്തിൽ 56 പേരും പങ്കെടുത്തു.
അതേസമയം ചേന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ 83 വയസുള്ള പി. മാലതിയാണ് പരീക്ഷയെഴുതിയ പ്രായം കൂടിയ പഠിതാവ്. വികസന തുടർ വിദ്യാകേന്ദ്രങ്ങൾ, തെരഞ്ഞെടുത്ത മറ്റു കേന്ദ്രങ്ങൾ എന്നിവയിലാണ് പരീക്ഷ നടന്നത്.
മാത്രമല്ല സാക്ഷരത പരീക്ഷ സർട്ടിഫിക്കറ്റ് നേടുന്നവർക്ക് തുടർന്ന് നാലാം തരം തുല്യതയ്ക്ക് ചേരാവുന്നതാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് അതാത് പ്രദേശങ്ങളിൽ പരീക്ഷ സംഘടിപ്പിച്ചത്.
കള്ളക്കടൽ പ്രതിഭാസമുണ്ടാകാനുള്ള സാധ്യതയെ തുടർന്ന് കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും റെഡ് അലർട്ട് പ്രഖ്യാപിച്ച് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ…
ഒരു രക്തഹാരം ഞാന്‍ അണിയിക്കുന്നു, കുട്ടിയൊരു രക്തഹാരം ഇങ്ങോട്ടണിയിക്കുന്നു..പിന്നെയൊരു ഗ്‌ളാസ് നാരങ്ങാവെള്ളം...വിവാഹ ചടങ്ങു തീര്‍ന്നു ഈ രീതിയില്‍ നടത്തുന്നതൊന്നും ഹിന്ദു…
തിരുവനന്തപുരം : നടുറോഡില്‍ മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്കമുണ്ടായ സംഭവത്തിൽ ഡ്രൈവർ യദു ലൈംഗികാധിക്ഷേപം നടത്തിയതായി…
കൊച്ചി പനമ്പിള്ളി നഗറിനടുത്ത് നടുറോഡിൽ കണ്ടെത്തിയ നവജാത ശിശുവിന്‍റെ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ പരിക്കാണ് മരണം കാരണമെന്നാണ്…