സുരക്ഷാ സേനക്ക് പ്രത്യേക അധികാരങ്ങൾ നൽകുന്ന 1958 ലെ AFSPA നിയമം നാഗാലാൻഡിൽ ആറു മാസത്തേക്ക് കൂടെ നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. സംസ്ഥാനം “പ്രക്ഷുബ്ധവും അപകടകരവുമായ” അവസ്ഥയിലാണെന്ന് പരാമർശിച്ച കേന്ദ്ര സർക്കാർ സിവിൽ അധികാരത്തിന്റെ സഹായത്തിന് സായുധ സേനയുടെ ഉപയോഗം സംസ്ഥാനത്ത് ആവശ്യമാണെന്ന് വിലയിരുത്തി. ഡിസംബർ 4 ന് നാഗാലാൻഡിലെ മോൺ ജില്ലയിലെ ഓട്ടിംഗ് വില്ലേജിന് സമീപം 14 സിവിലിയൻമാരും ഒരു ജവാനും മരിച്ച സുരക്ഷാ ഓപ്പറേഷനെ തുടർന്ന് നാഗാലാൻഡ് നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ആംഡ് ഫോഴ്‌സ് സ്‌പെഷ്യൽ പവേഴ്‌സ് ആക്‌ട് (AFSPA), 1958, അരുണാചൽ പ്രദേശ്, ആസാം, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നിവിടങ്ങളിലെ സായുധ സേനയിലെ അംഗങ്ങൾക്ക് ചില പ്രത്യേക അധികാരങ്ങൾ നൽകുന്നു. ജമ്മു കശ്മീരിൽ വിന്യസിച്ചിരിക്കുന്ന സേനയ്ക്കും അധികാരങ്ങൾ വിപുലീകരിച്ചു.
കോഴിക്കോട്: ഗര്‍ഭിണിയായ പങ്കാളിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ക്രൂരമായി പൊള്ളിച്ച സംഭവത്തില്‍ പ്രതി ഷാഹിദ് റഹ്‌മാൻ റിമാൻഡിൽ. താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം…
ദക്ഷിണേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണ്ണായകമായ മാറ്റങ്ങൾ പ്രവചിക്കുന്നതാണ് 2025 ഡിസംബറിൽ പുറത്തുവന്ന യുഎസ് പ്രതിരോധ വകുപ്പിന്റെ (പെന്റഗൺ ) വാർഷിക…
ഭുവനേശ്വർ: മുതിർന്ന കമാൻഡർ ഉൾപ്പെടെ നാല് കമ്മ്യൂണിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാസേന. തലയ്ക്ക് 1.1 കോടി രൂപ ഇനാം…
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ചരിത്ര വിജയം നേടിയ ബിജെപി കേവല ഭൂരിപക്ഷവും ഉറപ്പിച്ചു. ചർച്ചകൾക്കൊടുവിൽ കണ്ണമ്മൂല വാർഡിൽ…
റിയാദ് : ലോകത്തെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളിലൊന്നായ സൗദി അറേബ്യയിൽ അപ്രതീക്ഷിത മഞ്ഞുവീഴ്ച . രാജ്യത്തിന്റെ വടക്കൻ മേഖലകളായ തബൂക്ക്,…
ധാക്ക : ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ തുടരുന്നു. രാജ്ബാരി ജില്ലയിൽ ബുധനാഴ്ച രാത്രിയുണ്ടായ ഇസ്‌ലാമിസ്റ്റുകളുടെ ആക്രമണത്തിൽ 29 വയസ്സുള്ള ഹിന്ദു…