ദില്ലി: നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്റ്റാഡിംഗ് കമ്മിറ്റി മാറ്റിവച്ചു. ഇതോടെ നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലിയും അദ്ദേഹത്തിന്റെ എതിരാളി പുഷ്പ കമല്‍ ദഹലുവും തമ്മിലുളള അഭിപ്രായവ്യത്യാസങ്ങള്‍ക്ക് വീണ്ടും തുടരുമെന്നാണ് സൂചന. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സഹ ചെയര്‍മാന്‍മാരായ പി എം ഒലിയും പ്രചന്ദയും നടത്തിയ ചർച്ചയിലാണ് സ്റ്റാഡിംഗ് കമ്മിറ്റിയുമായി മുന്നോട്ട് പോകാമെന്ന് തീരുമാനമായത്. കമ്മിറ്റിയില്‍ 30 ഓളം പേര്‍ ഒലിക്കെതിരാണ്.
എന്‍സിപിയിലെ നേതാക്കള്‍ തന്നെ ശര്‍മ്മ ഒലിയ്ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. കെ പി ശര്‍മ്മ ഒലിയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാന്‍ ശ്രമം നടന്നാല്‍ നേപ്പാളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രണ്ട് ഇടത്പക്ഷ പാര്‍ട്ടിയായി വിഭജിക്കുമെന്നും സൂചനയുണ്ട്. എന്നാൽ ചെെന ഈ സാഹചര്യം ഒഴിവാക്കാൻ ശ്രമിക്കും. ചെെനീസ് അംബാസിഡര്‍ എന്‍സിപി നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.
ചാർ ധാം ക്ഷേത്രങ്ങൾക്ക് സമീപം മൊബൈൽ ഫോണുകൾക്ക് നിരോധനം ഏർപ്പെടുത്തി ഉത്തരാഖണ്ഡ് സർക്കാർ. കേദാർനാഥ്, യമുനോത്രി, ഗംഗോത്രി, ബദ്രീനാഥ് ക്ഷേത്രങ്ങളുടെ…
ആലപ്പുഴ : കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ച് ഗുണ്ടാസംഘം. യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിലിട്ട് വെട്ടിക്കൊല്ലാനാണ് ഗുണ്ടാസംഘം ശ്രമിച്ചത്.…
ഉത്തർപ്രദേശ് : ആൾക്കൂട്ടത്തിന്റെ ആവേശം അതിരുവിട്ടതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രസംഗം ഒഴിവാക്കി വേദി വിട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും…
അവയവക്കച്ചവടത്തിലൂടെ ലഭിച്ച കോടികൾ ഭീ-ക-ര-വാ-ദ-ത്തി-ന് ഉപയോഗിച്ചു ? കേന്ദ്ര അന്വേഷണം തുടങ്ങി കേന്ദ്ര ഏജൻസികൾ ?
ദില്ലി : 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ സിനിമാ രംഗം വിടുമെന്ന് നടിയും എൻ ഡി എ സ്ഥാനാർത്ഥിയുമായ കങ്കണ…