പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ കലാകാരന്മാരെ ബോളിവുഡിൽ നിന്നും നിരോധിച്ചു. പാകിസ്താനി അഭിനേതാക്കളെയും ഗായകരെയുമാണ് നിരോധിച്ചിരിക്കുന്നത്. വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് അസോസിയേഷനാണ് നിരോധനം ഏർപ്പെടുത്തിയത്. തീരുമാനം പിന്തുടരാത്തപക്ഷം ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ സിനിമയുടെ ചിത്രീകരണം നിർത്തിവെക്കേണ്ടിവരുമെന്നു അസോസിയേഷൻ ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.
2016-ലെ ഉറി ആക്രമണത്തിന് ശേഷം ബോളിവുഡിൽ നിന്ന് പാകിസ്ഥാൻ കലാകാരന്മാരെ ഒഴിവാക്കണമെന്ന ആവശ്യം സോഷ്യൽ മീഡിയകളിൽ ശക്തമായി ഉയർന്നിരുന്നു. എന്നാൽ ചില ലിബറലുകളുടെ ഇടപെടൽ മൂലം പാക് കലാകാരന്മാർ ബോളിവുഡിൽ തന്നെ തുടർന്നു. ഇന്ത്യക്കെതിരെയുള്ള പ്രവർത്തങ്ങൾക്കു ചില പാക് താരങ്ങൾ സാമ്പത്തിക സഹായങ്ങൾ നൽകുന്നതായി ആരോപണമുണ്ട്. പുൽവാമ ആക്രമണത്തെക്കുറിച്ച് പ്രതികരിക്കാൻ പാക് താരങ്ങൾ ആരും തന്നെ ഇതുവരെയും മുന്നോട്ടു വന്നിട്ടില്ല.
ഡ്യൂട്ടി അടക്കേണ്ടതായ വസ്തുക്കളോ സ്വര്‍ണമോ കൈയിലുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു അഫ്ഗാന്‍ കൗണ്‍സില്‍ ജനറലിന്റെയും മകന്റേയും മറുപടി. ബാഗേജുകളില്‍ ഒന്നും കണ്ടെത്തിയിരുന്നില്ല.…
രാഹുല്‍ ഗാന്ധിയ്ക്ക് എത്ര ഭൂരിപക്ഷം കിട്ടുമെന്ന് അവലോകനയോഗത്തിനു ശേഷവും വ്യക്തമല്ല. റായ് ബറേലിയിയ്ക്ക് പോയ സ്ഥാനാര്‍ത്ഥി അവിടെയും ജയിച്ചാല്‍ എന്തു…
ഖലി-സ്ഥാ-ന്‍ ഭീ-ക-ര-ന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഹിറ്റ് സ്‌ക്വാഡിലെ മൂന്ന് അംഗങ്ങളെ കനേഡിയന്‍ പോലീസ്…
കടന്നു പോകുന്ന മെയ് 4 എന്ന ഇന്നത്തെ ദിനം കേരള ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്ത പ്രാധാന്യമർഹിക്കുന്നതാണ്. ധീര ദേശാഭിമാനി വീര…
സിവിൽ സർവീസ് മോഹമുണ്ടെങ്കിലും പരിശീലനത്തിനാവശ്യമായ ഉയർന്ന ചെലവ് മൂലം മോഹം പാതി വഴിയിൽ ഉപേക്ഷിക്കുന്ന ഒത്തിരിയാളുകൾ നമുക്ക് മുന്നിലുണ്ട്. എന്നാൽ…
നടുറോഡിൽ കെഎസ്ആർടിസി ഡ്രൈവറോട് കയർത്ത തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ജീവനക്കാരെ ദ്രോഹിക്കുന്നു എന്ന പരാതി ആദ്യമായിട്ടല്ല. പുതിയ വെളിപ്പെടുത്തലുമായി…