പാകിസ്ഥാനിലെ ബാലക്കോട്ടിൽ വ്യോമാക്രമണം സ്ഥിരീകരിച്ചു കേന്ദ്ര സർക്കാർ. ബാലക്കോട്ടിലെ ഭീകരക്യാമ്പുകൾ തകർത്തതായി വിദേശക്കാരായ സെക്രട്ടറി വിജയ് ഗോഖലെ മാധ്യമങ്ങളോട് പറഞ്ഞു.. ഇതൊരു സൈനിക നീക്കമല്ലെന്നും പ്രതിരോധ നീക്കമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മൗലാനാ യൂസഫ് അസർ നേതൃത്വം നൽകിയിരുന്ന ഭീകരക്യാമ്പുകളിലാണ് ആക്രമണം നടത്തിയത്. ആക്രമണം അനിവാര്യമായിരുന്നുവെന്നു അദ്ദേഹം പറഞ്ഞു .ജെയ്‌ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ തീവ്രവാദ ക്യാമ്പുകളിലാണ് ആക്രമണം നടന്നതെന്നും എഴുതി തയ്യാറാക്കിയ പ്രസ്താവന വായിച്ചുക്കൊണ്ട് അദ്ദേഹം പറഞ്ഞു.
ഇസ്ലാമിസ്റ്റും വർഗീയ പരാമർശങ്ങളിലൂടെ കുപ്രസിദ്ധനുമായ സാക്കിർ നായിക്കിനെ ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പാകിസ്ഥാൻ മൗലവി. സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ച…
പാക് ജനത ഭാരതത്തിനോടൊപ്പം ചേരുന്നു... ഇനി നടക്കാൻ പോകുന്നത് എന്ത്? |INDIA
കോഴിക്കോട് : പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ ആദ്യ അറസ്റ്റ്. കേസിലെ പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷാണ് അറസ്റ്റിലായത്. രാഹുലിന്…
ലക്നൗ : സമാജ്‌വാദി പാർട്ടിയും കോൺഗ്രസും ഉൾപ്പെട്ട ഇൻഡി മുന്നണി അധികാരത്തിൽ വന്നാൽ അവർ രാമക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്ന്പ്രധാനമന്ത്രി…
കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ | nirmala sitharaman
സോളാർ കേസ് സിപിഎം, കോൺഗ്രസിന് വേണ്ടി ഒത്തുതീർപ്പാക്കിയെന്ന ജോൺ മുണ്ടക്കയത്തിൻ്റെ വെളിപ്പെടുത്തൽ സംസ്ഥാനത്തെ ഒത്തുതീർപ്പ് രാഷ്ട്രീയത്തിൻ്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന…