തൃശൂർ: ബാലികയ്‌ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ വൈദികന് ഏഴ് വർഷം കഠിനതടവിനും 50,000 രൂപ പിഴയൊടുക്കാനും കോടതി വിധിച്ചു.
പോക്‌സോ നിയമപ്രകാരം തൃശൂർ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്. ഫാദർ രാജു കൊക്കനെയാണ് കോടതി ശിക്ഷിച്ചത്. തൃശൂർ അതിരൂപതയിലെ തൈക്കാട്ടുശ്ശേരി സെന്റ് പോൾസ് പള്ളി വികാരിയായിരുന്നു രാജു കൊക്കൻ.
വിചാരണ നേരിടുന്നതിനിടെ വൈദികൻ പള്ളിയിൽ പ്രവേശിപ്പിച്ച് ദിവ്യബലി അർപ്പിക്കൽ ചടങ്ങ് അടക്കമുള്ളവയിൽ പങ്കാളിയായതിനെതിരെ നേരത്തെതന്നെ പ്രതിഷേധം ഉയർന്നിരുന്നു.
ചരിത്രത്തിലാദ്യമായി സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ ഷോ നടന്നു. ഒരു ദശാബ്ദത്തിനു മുമ്പ് വരെ സ്ത്രീകൾ ശരീരം മുഴുവൻ…
കോൺഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാറിനെതിരെ ഗുരുതര ആരോപണവുമായി അറസ്റ്റിലായ ബിജെപി നേതാവ് ജി ദേവരാജ ഗൗഡ.പ്രധാനമന്ത്രി നരേന്ദ്രമോദിയെയും…
കോൺഗ്രസിന്റെ ആരോപണങ്ങൾക്ക് ചുട്ട മറുപടിയുമായി നരേന്ദ്രമോദി | narendra modi
വയനാട് : സുല്‍ത്താന്‍ ബത്തേരി കോടതിയിൽ കയറി മോഷണം നടത്തി കള്ളന്മാർ. ബത്തേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് മോഷണം…
നരേന്ദ്രമോദിക്ക് വോട്ട് ചെയ്യാൻ പോകണമെന്ന് ക-ര-ഞ്ഞ് വി-ളി-ച്ച് കുഞ്ഞു ബാലൻ ! വീഡിയോ കാണാം...
അഖിലഭാരത പാണ്ഡവീയ മഹാവിഷ്‌ണു സത്രം ! സതീഷ് കൊടകരയുടെ പ്രഭാഷണത്തിന്റെ പൂർണ്ണരൂപം I ARJUNA AND THE YOUTH