വിവാദ ഇസ്ലാമിക പ്രഭാഷകന്‍ സക്കീർ നായക്കിനു വിദേശങ്ങളില്‍ നിന്നുള്‍പ്പെടെ 193 കോടി രൂപ സംഭാവനയായി ലാഭച്ചുവെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്.ഈ പണം ഇന്ത്യയില്‍ ഇയാള്‍ ഉപയോഗിച്ചത് യുവതിയുവാക്കളെ മതം മാറ്റാനും അവരെ ഇസ്ലാമിക ഭീകരതയിലേക്ക് ആകൃഷ്ടരാക്കാനുമായിരുന്നെന്ന് മുംബൈയിലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇ.ഡി അറിയിച്ചു.
പണത്തിന്‍റെ ഒരു പങ്ക് ബന്ധുക്കളുടെ പേരില്‍ ഭൂമി മേടിക്കാനും ദുബൈയില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിലും നിക്ഷേപിക്കാനും ഉപയോഗിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം കോടതിയില്‍ ബോധിപ്പിച്ചു.
53 വയസ്സുള്ള സക്കീർ നായക് ഇന്ത്യയിലെ നിയമനടപടികള്‍ ഭയന്ന് 2017 മുതല്‍ മലേഷ്യയിലാണ് താമസം. ഇയാള്‍ക്ക് ബ്രിട്ടന്‍ ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിൽ പ്രവേശന വിലക്കുണ്ട്. ഇന്ത്യയുൾപ്പെടെ പലരാജ്യങ്ങളിലും ഇപ്പോൾ നിരോധിച്ചിട്ടുള്ള പീസ് ടി.വി ഇയാളുടെ ഉടമസ്ഥതയിലാണ്.
കരമനയിൽ നിന്ന് കാണാതായ 14 കാരിയെ കണ്ടെത്തി. ഹൈദരബാദിൽ നിന്ന് കുട്ടിയെ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക്…
സോളൻ : ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിലുള്ള അർക്കി ബസാറിൽ പുലർച്ചെയുണ്ടായ എൽപിജി ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിയിലും തീപിടിത്തത്തിലും എട്ടു…
ബെംഗളൂരു : രാമമൂർത്തി നഗറിലെ ഫ്ലാറ്റിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ഷർമിള ഡി.കെ.യെ (34) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം മാനഭംഗശ്രമത്തിനിടെ…
തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രതിശ്രുത വരന് ദാരുണാന്ത്യം. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ്…
ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ പിഎസ്എൽവി-സി 62 ദൗത്യം പരാജയപ്പെട്ടു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ച റോക്കറ്റ് പകുതി…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…