വോഡഫോൺ ഐഡിയ ലിമിറ്റഡിന്റെ സ്പെക്ട്രം ലേല കുടിശ്ശികയും എ ജി ആറും ഓഹരികളാക്കി മാറ്റാൻ ബോർഡ് തീരുമാനം. ഇന്നലെ ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് കുറിശ്ശിക തുക ഓഹരിയാക്കി സർക്കാരിന് കൈമാറാൻ തീരുമാനം. ഇതനുസരിച്ച് കമ്പനിയുടെ 35.08 % ഓഹരികൾ കേന്ദ്ര സർക്കാർ ഏറ്റെടുക്കും.കേന്ദ്ര ടെലി കമ്മ്യൂണിക്കേഷൻ വകുപ്പ് കമ്പനിക്ക് നൽകിയ ആനുകൂല്യങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. സർക്കാരിലേക്കുള്ള കമ്പനിയുടെ കുടിശ്ശിക ഏകദേശം 16000 കോടി രൂപ വരുമെന്നാണ് കമ്പനി ഓഹരി വിപണികൾക്ക് നൽകിയ അറിയിപ്പിൽ പറയുന്നത്.
ഓഹരി കൈമാറ്റത്തിന് ശേഷം കമ്പനിയുടെ പ്രൊമോട്ടർ മാരുടെ ഓഹരി വിഹിതത്തിൽ മാറ്റമുണ്ടാകും. 28.05% ഓഹരികൾ വോഡഫോൺ ഗ്രൂപ്പിനും 17.08 % ഓഹരികൾ ആദിത്യ ബിർളാ ഗ്രൂപ്പും കൈവശം വയ്ക്കും. കുടിശിക ഓഹരികളാക്കി മാറ്റാൻ കേന്ദ്ര സർക്കാർ നേരത്തെ കമ്പനിക്ക് 90 ദിവസത്തെ സമയം അനുവദിച്ചിരുന്നു.
ദില്ലി: വാരണാസി-ദില്ലി ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. വാരണാസിയിൽ നിന്ന് ദില്ലിയിലേക്ക് സർവീസ് നടത്തുന്ന 6E 2232 വിമാനത്തിലാണ് ബോംബ്…
കേരളത്തിലെ മോദി വിരുദ്ധ പ്രൊപോഗാണ്ട മദ്ധ്യമങ്ങൾക്കുള്ള തിരിച്ചടിയാകും തെരഞ്ഞെടുപ്പ് ഫലമെന്ന് ബിജെപി നേതാവ് ആർ എസ് രാജീവ് I R…
ഇനി വോട്ടെണ്ണലിന് കാണാം ...!പിടിച്ചുനിൽക്കാൻ വെല്ലുവിളികളുമായി സിപിഎം |MV GOVINDAN
അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ ഫലപ്രഖ്യാപനം ഇന്ന് ! ആദ്യ ഫലസൂചനകള്‍ പുറത്ത്
കശ്മീരിൽ ആദ്യമായി 12 ലക്ഷം വിനോദസഞ്ചാരികൾ ! |PM MODI|
തിരുവനന്തപുരം: രണ്ടുമാസത്തെ വേനലവധിക്ക് ശേഷം സംസ്ഥാനത്ത് സ്‌കൂളുകള്‍ നാളെ തുറക്കും. മൂന്ന് ലക്ഷത്തോളം കുട്ടികള്‍ നാളെ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് പ്രതീക്ഷ.…