കൊച്ചി: മരട് നഗരസഭയിലെ അഞ്ച് അപ്പാര്‍ട്മെന്റുകള്‍ പൊളിച്ചു നീക്കണമെന്ന് സുപ്രീം കോടതി. തീരദേശ പരിപാലനനിയമം ലംഘിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാനാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. ഒരു മാസത്തിനകം കെട്ടിടംപൊളിച്ചു നീക്കി റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ആശ്യപ്പെട്ടു. തീരദേശ പരിപാലന അതോറിറ്റി നല്‍കിയ ഹര്‍ജിയിലാണ് നടപടി.
ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. ഹോളി ഫെയ്ത്ത്, കായലോരം, ആല്‍ഫാ വെഞ്ചേഴ്‌സ്,ഹെറിറ്റേജ്, ജെയ്ന്‍ ഹൗസിംഗ്് എന്നീ അപ്പാര്‍ട്ടുമെന്‍്‌സുകളാണ് പൊളിക്കേണ്ടിവരിക.അനധികൃത നിര്‍മ്മാണം നിമിത്തം ഇനിയും കേരളത്തിന് ഒരു പ്രളയക്കെടുതികൂടി താങ്ങാനാകില്ല. അതിനാല്‍ ഉടന്‍ പൊളിച്ചു മാറ്റണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
കോടതിയിൽ സമർപ്പിച്ച് കേസ് സ്റ്റാറ്റസ് റിപ്പോർട്ടിൽ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകൾ
കൊ-ല്ലാ-നെ-ത്തി-യ-ത് അറുപതംഗ സംഘം ! ഫാം ഹൗസിൽ വച്ച് വ-ക-വരുത്താൻ നീക്കം ! പൊളിച്ചടുക്കി മുംബൈ പോലീസ്
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിലെ പരാതിക്കാരിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് ക്രൈം ബ്രാഞ്ച് മുന്‍ ഡിവൈഎസ്പി വൈ…
ദില്ലി : മദ്യനയ അഴിമതി കേസിൽ ജാമ്യം നീട്ടിനൽകണമെന്നാവശ്യപ്പെട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ജൂൺ…