അഹമ്മദാബാദ്: 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട വ്യാജ തെളിവുകൾ ചമച്ചെന്ന കേസിൽ അറസ്റ്റിലായ
ടീസ്റ്റ സെതൽവാദും മുൻ ഐപിഎസ് ഓഫീസർ ആർബി ശ്രീകുമാറും സമർപ്പിച്ച ജാമ്യാപേക്ഷ തള്ളി.അഹമ്മദാബാദിലെ സെഷൻസ് കോടതിയാണ് ഇരുവരുടെയും ജാമ്യാപേക്ഷ തള്ളിയത്.
കലാപമുണ്ടാക്കാൻ മുഖ്യമന്ത്രിയായിരുന്ന സമയത്ത് മോദി ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ആർ ബി ശ്രീകുമാറും സഞ്ജീവ് ഭട്ടും വ്യാജ മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ടീസ്റ്റ സെതൽവാദ്, മുൻ പൊലീസ് ഉദ്യോഗസ്ഥരായ ആർ ബി ശ്രീകുമാർ, സഞ്ജീവ് ഭട്ട് എന്നിവരെ അഹമ്മദാബാദ് ഡിറ്റക്‌ഷൻ ഓഫ് ക്രൈംബ്രാഞ്ച് (ഡിസിബി) പോലീസ് കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തത്
ഹെയർ ഡൈയും മേക്കപ്പോ ഇല്ലാതെയുള്ള മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ രൂപം കണ്ട് അന്തം വിട്ട് സോഷ്യൽ മീഡിയ.…
പി എഫ് തട്ടിപ്പ് മുതൽ ഐ സി യു പീഡനം വരെ അരങ്ങേറുന്ന കോഴിക്കോട് മെഡിക്കൽ കോളേജിന്റെ യഥാർത്ഥ രോഗമെന്ത്?…
+1, +2 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ്, ലൈഫ് സ്‌കിൽ പരിപാടി സംഘടിപ്പിച്ച് ഭാരതീയ വിചാര കേന്ദ്രം. വരുന്ന ശനി,…
കോഴിക്കോട് മെഡിക്കൽ കോളേജിൽ കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടർക്കെതിരെ കേസെടുത്തു. സംഭവത്തില്‍ പെൺകുട്ടിയുടെ…
ബീഹാറിൽ വോട്ടർമാരെ ഇളക്കി മറിച്ച് ബിജെപി യുടെ വമ്പൻ പ്രഖ്യാപനം! #amitshah #sitadevi #bihar #bjp
കോട്ട : വിവാഹ ചടങ്ങിൽ പങ്കെടുക്കാനുള്ള തിടുക്കത്തിനിടെ മാതാപിതാക്കൾ കാറിൽ വച്ച് മറന്ന മൂന്ന് വയസുകാരി മരിച്ച നിലയിൽ. രാജസ്ഥാനിലെ…