കീവ് : റഷ്യയുടെ അപ്രീതിക്ക് പാത്രമായതിനെത്തുടർന്നുണ്ടായ യുദ്ധത്തിൽ ലോകരാജ്യങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് കീഴടങ്ങാതെ യുക്രൈൻ പിടിച്ചു നിൽക്കുന്നുവെങ്കിലും രാജ്യത്തെ സാമ്പത്തിക മേഖല തകർന്നു തരിപ്പണമാകുകയാണ്. യുദ്ധത്തിൽ തകർന്ന രാജ്യത്തിന്റെ പുനർനിർമ്മാണത്തിന് എങ്ങനെ പണം കണ്ടെത്തുമെന്ന ആലോചനയിലാണ് സാമ്പത്തിക മേഖലയിലെ വിദഗ്‌ധർ. കഴിഞ്ഞ വർഷം യുക്രൈൻ സമ്പദ്‌വ്യവസ്ഥയിൽ 30% ഇടിവാണ് രേഖപ്പെടുത്തിയത്, ഈ വർഷാവസാനത്തോടെ രാജ്യത്തിന്റെ ബജറ്റ് കമ്മി നികത്താൻ മാത്രം 38 ബില്യൺ ഡോളർ വേണ്ടിവരുമെന്നാണ് കണക്കുകൾ പറയുന്നത്.
ഇതിനു പുറമെ അടിയന്തര ഊർജ്ജ അറ്റകുറ്റപ്പണികൾക്കും കുഴിബോംബ് നീക്കം ചെയ്യുന്നതിനും അതിന്റെ ചില നിർണായക അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമിക്കുന്നതിനും 17 ബില്യൺ ഡോളറും ഈ വർഷം ആവശ്യം വരും.
ദില്ലി : ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായിരുന്ന സുശീൽ കുമാർ മോദി അന്തരിച്ചു. 72 വയസായിരുന്നു. അർബുദരോഗ…
മമ്മൂട്ടി നായകമായി അഭിനയിച്ച പുഴു എന്ന സിനിമയുടെ സംവിധായക റത്തീനയുടെ ഭര്‍ത്താവ് മുഹമ്മദ് ഷര്‍ഷാദ് നടത്തിയ വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് സാംസ്കാരിക…
കോവിഡ് മഹാമാരിയുടെ ഭീകരത ആദ്യമായി ലോകത്തെ അറിയിച്ചതിന് തടവിലാക്കപ്പെട്ട ചൈനീസ് മാദ്ധ്യമ പ്രവർത്തകയ്ക്ക് ഒടുവിൽ തടവറയിൽ നിന്ന് മോചനമൊരുങ്ങുന്നു. വുഹാനിൽ…
രാഹുൽ ഗാന്ധി വിവാഹിതനാകുന്നു ! പ്രഖ്യാപനം റായ്‌ബറേലിയിൽ #cpm #rahulgandhi #cpm #krama#mani
തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന്റെ തത്സമയക്കാഴ്ച
പ്രധാനമന്ത്രിയെ വെല്ലുവിളിച്ച രാഹുൽ ഗാന്ധിക്ക് യുവമോർച്ചയുടെ ചെക്ക് #narendramodi #rahulgandhi #bjp #congress #sandeepvachaspati