ഉത്തർപ്രദേശ് : ഗുണ്ടാ നേതാവ് മുഖ്താര്‍ അന്‍സാരിയുടെ 7.5 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഉത്തര്‍പ്രദേശ് പോലീസ്. മാഫിയ തലവനില്‍ നിന്ന് രാഷ്ട്രീയക്കാരനായി മാറിയ മുഖ്താര്‍ അന്‍സാരി ഇപ്പോള്‍ ബന്ദ ജയിലിലാണ്
അന്‍സാരിയുടെ മക്കളുടെ പേരിലാണ് സ്വത്തുക്കൾ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.അബ്ബാസ് അന്‍സാരി, ഉമര്‍ അന്‍സാരി എന്നിവരാണ് മക്കൾ. മൗ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എയാണ് അബ്ബാസ് അന്‍സാരി.
നേരത്തെ, ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സമ്പാദിച്ച പണം ഉപയോഗിച്ച് ഗുണ്ടാതലവന്‍ മുഖ്താര്‍ അന്‍സാരി തന്റെ അമ്മയുടെ പേരില്‍ മൂന്ന് സ്ഥലം വാങ്ങിയിരുന്നു. ഇവരുടെ മരണശേഷം സ്വത്തുക്കള്‍ അബ്ബാസിന്റെയും ഉമറിന്റെയും പേരിലായി.ഗുണ്ടാ നിയമപ്രകാരമാണ് സ്വത്തുക്കള്‍ കണ്ടുകെട്ടിയത്.
ട്രെയിനിൽ ടിക്കറ്റ് ചോദിച്ചതിന് വനിതാ ടിടിഇയെ കൈയ്യേറ്റം ചെയ്ത യാത്രക്കാരൻ പിടിയിലായി. ആന്‍ഡമാന്‍ സ്വദേശി മധുസൂദന്‍ നായരാണ് പിടിയിലായത്. മംഗലാപുരം…
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,…
കോഴിക്കോട് മെഡിക്കൽ കോളേജിൽ കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ…
തിരുവനന്തപുരം കരുമൺകോട് വനത്തിനുള്ളില്‍ ഭാര്യയുടെ ഇരു കാല്‍മുട്ടുകളും ഭർത്താവ് ചുറ്റിക കൊണ്ട് അടിച്ചു തകര്‍ത്തു. സംഭവത്തിൽ പാലോട് പച്ച സ്വദേശി…
കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സ പിഴവ്. കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയെന്നാണ് പരാതി. സംഭവത്തിൽ…