പിന്നാക്ക വിഭാഗത്തിലെ ആറ് സമുദായങ്ങൾക്ക് സ്ഥിരം റസിഡന്റ് സെര്ടിഫിക്കറ്റുകൾ നൽകണമെന്നാവശ്യപെട്ട് സംഘർഷം നടക്കുന്ന അരുണാചൽ പ്രദേശിലേക്കു ആയിരം അർദ്ധ സൈനികരെ വിന്യസിച്ചു. ഐടിബിടി വിഭാഗത്തിലെ പത്ത് കമ്പനി സേനകളെയാണ് വിന്യസിച്ചിട്ടുള്ളത്. സംഘർഷത്തെ തുടർന്ന് രണ്ടു പേര് കൊല്ലപ്പെട്ടിരുന്നു. നേരത്തെ ലഹളക്കാർ ഉപമുഖ്യ മന്ത്രിയുടെ വസതിക്കു നേരെ ആക്രമണവും നടത്തിയിരുന്നു.
അതെ സമയം അരുണാചൽ പ്രദേശിലെ സംഘര്ഷങ്ങളക്കു കാരണക്കാർ കോൺഗ്രെസ്സാണെന്നു കേന്ദ്ര മന്ത്രി കിരൺ റിജ്ജു ആരോപിച്ചു. സ്ഥിരം റസിഡന്റ് സെര്ടിഫിക്കറ്റുകളെക്കുറിച്ച് കോൺഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം പദവികൾ നൽകുന്ന അവകാശങ്ങളെക്കുറിച്ച് സമുദായങ്ങൾക്കിടയിൽ ബോധവത്കരണം ആവശ്യമായാണ്. അതിനു ശേഷം മാത്രമേ സ്ഥിരം റസിഡന്റ് സെര്ടിഫിക്കറ്റുകളെക്കുറിച്ച് സംസ്ഥാന സർക്കാർ പരിഗണിയ്ക്കാൻ പാടുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി
കോൺഗ്രസ് ഹിമാചൽ മറന്നേക്കു ... അത് ഞങ്ങൾ എടുത്തു |BJP
കൊച്ചി: എറണാകുളം പനമ്പിള്ളി നഗറിലെ ഫ്ളാറ്റിൽ നിന്ന് മാതാവ് വലിച്ചെറിഞ്ഞുകൊന്ന നവജാതശിശുവിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. കൊച്ചി മെഡിക്കൽ കോളേജ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കള്ളക്കടൽ മുന്നറിയിപ്പ്. കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഓറഞ്ച് അലർട്ട് തുടരുകയാണ്. ഇന്ന് 3.30…
ലക്‌നൗ: രാംലല്ലക്ക് മുന്നിൽ സാഷ്ടാംഗം പ്രണമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനുവരി 22ന് നടന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം ആദ്യമായി അയോദ്ധ്യയിലെ…
ഇതാണ് അയോദ്ധ്യ ശ്രീ രാമക്ഷേത്രത്തിന്റെ പവർ! ഉത്തർപ്രദേശ് കുതിക്കുന്നു|UP
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവിനുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു നൽകിയ ഹർജി ഇന്ന്…