നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നടന്ന ശിശുദിന റാലി പെരുമഴയത്ത് കൂടി കടന്ന് പോകുന്നു
നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ പെരുമഴയത്ത് ശിശുദിന റാലി. നെയ്യാറ്റിൻകര എസ്.എൻ ഓഡിറ്റോറിയത്തിൽനിന്നും ബോയ്സ് സ്കൂൾ വരെയായിരുന്നു റാലി. നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയുടെ പരിധിയിലുള്ള സ്കൂളുകളിലെ നിരവധി വിദ്യാർത്ഥികളെയാണ് റാലിയിൽ പങ്കെടുപ്പിച്ചത്. മഴ തുടങ്ങിയപ്പോൾ താത്കാലികമായി റാലി നിർത്തി വയ്ക്കാനോ കുട്ടികളെ പെരുമഴ നനയാതെ മാറ്റി നിർത്താനോ അധികൃതീ തയ്യാറായില്ല.
വൈകുന്നേരം മൂന്നുമണിക്കായിരുന്നു പരിപാടി. രാവിലെ നടത്തുന്നതിന് പകരം വൈകുന്നേരം റാലി നടത്തിയതിലും വിമർശനം ഉയരുന്നുണ്ട്. രാവിലെ റാലി നടത്താമെന്ന് രക്ഷകർത്താക്കൾ ആവശ്യപ്പെട്ടെങ്കിലും സംഘാടകർ വിസമ്മതിച്ചു എന്നാണ് ആരോപണം. ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലുമുണ്ടായിരുന്ന സമയത്ത് കുട്ടികളുടെ സുരക്ഷപോലും കണക്കിലെടുക്കാതെ റാലി നടത്തിയതിനെതിരേ രക്ഷിതാക്കളും രംഗത്തെത്തി.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…