വാഷിംഗ്ടണ്‍: കൊറോണ വൈറസിന്റെ വ്യാപ്തി ചൈനീസ് സര്‍ക്കാര്‍ മറച്ചുവെന്നും പോസിറ്റീവ് കേസുകളുടെയും മരണങ്ങളുടെയും തെറ്റായ വിവരമാണ് ചൈന ലോകത്തോട് വെളിപ്പെടുത്തിയതെന്നും യുഎസ് രഹസ്യാന്വേഷണ വിഭാഗം. ഇതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് രഹസ്യാന്വേഷണ ഏജന്‍സി വൈറ്റ് ഹൗസിന് കൈമാറി.
ലോകം മുഴുവന്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് ചൈനയിലെ വുഹാനിലായിരുന്നു. രാജ്യത്ത് 3,323 പേര്‍ വൈറസ് ബാധിച്ച് മരിച്ചുവെന്നും 81,620 പേര്‍ക്ക് രോഗം പിടിപെട്ടുവെന്നുമാണ് ചൈനീസ് സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചത്. എന്നാല്‍ ഈ കണക്ക് തെറ്റാണെന്നാണ് അമേരിക്കയുടെ വെളിപ്പെടുത്തല്‍.
അതേസമയം രണ്ടരലക്ഷത്തിനടുത്ത് ആളുകള്‍ക്കാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 6,095 പേരാണ് രാജ്യത്ത് രോഗം ബാധിച്ച് മരിച്ചത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉത്തർപ്രദേശ് : ആൾക്കൂട്ടത്തിന്റെ ആവേശം അതിരുവിട്ടതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രസംഗം ഒഴിവാക്കി വേദി വിട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും…
അവയവക്കച്ചവടത്തിലൂടെ ലഭിച്ച കോടികൾ ഭീ-ക-ര-വാ-ദ-ത്തി-ന് ഉപയോഗിച്ചു ? കേന്ദ്ര അന്വേഷണം തുടങ്ങി കേന്ദ്ര ഏജൻസികൾ ?
ദില്ലി : 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ സിനിമാ രംഗം വിടുമെന്ന് നടിയും എൻ ഡി എ സ്ഥാനാർത്ഥിയുമായ കങ്കണ…
റായ്ബറേലിയിൽ രാഹുൽ ഗാന്ധിയെ സ്ഥാനാർത്ഥിയാക്കിയതിൽ കോൺഗ്രസ്സ് നേതാവ് സോണിയാ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. റായ്ബറേലിയെ ഉപേക്ഷിച്ച…
ഇൻഡി മുന്നണിയിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് മമത ബാനർജി ; പറ്റാത്തവർക്ക് ഇറങ്ങിപോകാമെന്ന് ഖാർഗെയും !
അദിലാബാദ് : ഭാര്യയെ വാട്‌സ്ആപ്പ് വോയ്‌സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. തെലങ്കാനയിലെ അദിലാബാദിലാണ്…