ഒരു ഭാഗത്ത് അറബിക്കടലും മറുഭാഗത്ത് പശ്ചിമഘട്ടവും ഒരേ സമയം കാണാന്‍ കഴിയുന്ന ഭൂമി ശാസ്ത്രസവിശേഷതയും അറിവിന്റെയും അദ്ഭുതത്തിന്റെയും ലോകം തുറന്നു നല്‍കുന്നതാണ് കടലുകാണിപ്പാറ . നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും സന്യാസി വര്യന്‍മാര്‍ തപസനുഷ്ഠിച്ചിരുന്ന ഗുഹാക്ഷേത്രവും കടലുകാണിപ്പാറയും സന്ദർശകരുടെ മനം നിറയ്ക്കും .
ജില്ലയിലെ പുളിമാത്ത് പഞ്ചായത്തിലെ കമുകിന്‍കുഴി വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഗുഹാക്ഷേത്രം, ആനയുടെ ആകൃതിയില്‍ കടലിന് അഭിമുഖമായി നില്‍ക്കുന്ന പരസ്പരം തൊടാത്ത ആറു കൂറ്റന്‍ പാറകളാണു കടലുകാണിപ്പാറ. പാറയില്‍ നിന്ന് 50 അടി താഴ്ചയിലാണു ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഗുഹയില്‍ സന്യാസിവര്യന്മാര്‍ തപസനുഷ്ഠിച്ചിട്ടുണ്ടെന്നും 75 വര്‍ഷങ്ങള്‍ക്കപ്പുറംവരെ ചില യോഗിവര്യന്‍മാര്‍ ഇവിടെ വന്നു പോകാറുണ്ടായിരുന്നതായും പറയപ്പെടുന്നു. ഗുഹയേയും പാറയെയും ബന്ധിപ്പിച്ചു നിര്‍മിച്ചിരിക്കുന്ന ക്ഷേത്രത്തില്‍ ശിവപ്രതിഷ്ഠയാണുള്ളത്.
ഗണപതി, മലയ അപ്പൂപ്പന്‍, യോഗീശ്വരന്‍ തുടങ്ങിയ വിഗ്രഹങ്ങളും ഇവിടെ പൂജിക്കുന്നു. ക്ഷേത്രം ഇപ്പോള്‍ ട്രസ്റ്റിന്റെ മേല്‍നോട്ടത്തിലാണ്. ഇവിടെ എല്ലാവര്‍ഷവും ഉത്സവങ്ങളും നടത്തുന്നുണ്ട്.
ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലെ മദ്രസയിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെക്കൊണ്ട് മതപഠന സ്ഥാപനത്തിലെ മൗലവി തന്റെ സ്വകാര്യ ഭാഗങ്ങൾ കഴുകിച്ചതായി പരാതി.…
ലോക കേരള സഭയെന്നാല്‍ മലയാളികളായ എല്ലാ പ്രവാസികളേയും ഉള്‍പ്പെടുന്നതാണെന്നാണ് സങ്കല്‍പ്പം. ഏറെ വിവാദങ്ങളും ധൂര്‍ത്തും ആരോപിക്കപ്പെടുന്ന ഈ കൂട്ടായ്മ ഇപ്പോള്‍…
ദില്ലിയില്‍ നിന്ന് ബംഗളുരുവിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സപ്രസ് വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് യാത്ര വൈകി. ഗ്വാളിയോര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെയാണ്…
കാഫിര്‍ പ്രയോഗത്തില്‍ ആരെയെങ്കിലും അറസ്‌ററു ചെയ്യുന്നെങ്കില്‍ അതു സിപിഎമ്മുകാരെ ആയിരിക്കും എന്നതാണ് ഇപ്പോഴത്തെ നില. ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ വടകര മണ്ഡലത്തില്‍…
ദില്ലി: ഇറ്റലിയിലെ അപുലിയയിൽ വച്ച് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ജി-7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി…
പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോക കേരള സഭ പ്രമേയം പാസാക്കി. പലസ്തീനിലെ കൂ-ട്ട-ക്കു-രു-തി-യി-ല്‍ നിന്ന് ഇസ്രയേല്‍ പിന്മാറണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.…