പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ സ്വകാര്യ സ്റ്റാഫുകളുടെ എണ്ണം 50 ൽ നിന്ന് 25 ആയി കുറച്ചു. പ്രധാനമന്ത്രിയുടെ റെസിഡൻസ് -കം-ഓഫീസിലെ സ്വകാര്യ സ്റ്റാഫുകളിൽ പ്യൂണുകളും ക്ലറിക്കൽ സ്റ്റാഫും ഉൾപ്പെടുന്നു.
.
മിനിമം ഗവൺമെന്റ്, പരമാവധി ഭരണം” എന്ന മുദ്രാവാക്യത്തിന് അനുസൃതമായി, പ്രധാനമന്ത്രിയുടെ ഓഫീസിലെ (പിഎംഒ) ജീവനക്കാരുടെ എണ്ണത്തിൽ മൊത്തത്തിൽ 15 ശതമാനത്തിലധികം കുറവുണ്ടായിട്ടുള്ളതായി സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

