ദില്ലി- 17ാമത് ലോക്‌സഭയുടെ ആദ്യത്തെ സെക്ഷനുകൾ ഏറ്റവും ദൈർഘ്യമേറിയതായിരുന്നു. 35 ബില്ലുകൾ പാസാക്കി കേന്ദ്ര സർക്കാർ റെക്കോർഡ് സൃഷ്ടിച്ചു. ഇതിലെല്ലാം താൻ സന്തോഷ വാനാണെന്ന് സ്പീക്കർ ഓം ബിർള. എൻ.ഡി.എ സർക്കാർ എക്കാലത്തെയും മികച്ച ഉൽപ്പാദന ക്ഷമത നേടി. ഇനിയും ലോക്‌സഭ ഉയരത്തിലെത്തണമെന്ന് അദ്ദേഹം പറഞ്ഞു. ദൈർഘ്യമുളള പ്രവൃത്തി സമയമാണ് സമാപിച്ച സെക്ഷന്‍റെ സവിശേഷതയെങ്കിലും തനിക്ക് ഇവിടെ തുടരാൻ ആണ് ആഗ്രഹം ബിർള പറയുന്നു.
ലോക് സഭ സുഗമമായി പ്രവർത്തിക്കുമ്പോൾ ഈ രാജ്യത്തെ ജനങ്ങൾ നമ്മുടെ പാർലമെന്‍ററി ജനാധിപത്യത്തിൽ കൂടുതൽ വിശ്വാസം അർപ്പിക്കും. അവർക്ക് വേണ്ടതെല്ലാം ലഭിക്കും. പ്രതിപക്ഷപാർട്ടികളിൽ നിന്നുളളവർക്ക് പോലും തന്നിൽ വിശ്വാസം ഉണ്ട്. സഭ സുഗമമായി പ്രവർത്തിക്കുന്നതിന് അവരുടെ അഭിപ്രായം കൂടി തേടുന്നുണ്ടെന്ന് ഓം ബിർള പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ഫണ്ട് സ്വന്തം പാര്‍ട്ടിക്കാര്‍ മുക്കിയെന്ന ആരോപണവുമായി കാസർഗോഡ് മണ്ഡലത്തിലെ സിറ്റിംഗ് എംപിയും സ്ഥാനാർത്ഥിയുമായ രാജ്മോഹൻ ഉണ്ണിത്താൻ. മണ്ഡലത്തിൽ…
ധർമ്മവും നീതിയും ന്യായവും സദ്ഗുണവുമായ എല്ലാത്തിനു വേണ്ടി നില കൊള്ളുന്നുവെന്നും ഇതിഹാസത്തിലെ വ്യത്യസ്ത സാഹചര്യങ്ങളിൽ ധർമ്മം അതിൻ്റെ സാന്നിധ്യം അറിയിച്ചിരുന്നുവെന്നും…
തിരുവനന്തപുരം : മോശം കാലാവസ്ഥ കണക്കിലെടുത്ത് കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്. ഇനിയൊരു അറിയിപ്പുണ്ടാകും വരെ കേരളാ തീരത്ത് മത്സ്യബന്ധനം…
ദില്ലി : ബിജെപി വീണ്ടും അധികാരത്തിൽ എത്തിയാൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യമാണ് രാഷ്ട്രീയ ലോകം ചർച്ച ചെയ്യുന്നത്.…
ഇസ്ലാമിസ്റ്റും വർഗീയ പരാമർശങ്ങളിലൂടെ കുപ്രസിദ്ധനുമായ സാക്കിർ നായിക്കിനെ ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പാകിസ്ഥാൻ മൗലവി. സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ച…