ഏകീകൃത സിവിൽകോഡ് നടപ്പാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ സി.പി.എമ്മിന്റെ ജനകീയ ദേശീയ സെമിനാർ ജൂലൈ 15 ന് വൈകുന്നേരം 4 മണിക്ക് കോഴിക്കോട് ട്രേഡ് സെന്ററിൽ നടക്കുകയാണ്. സി.പി.ഐ(എം)ന്റെ ജനറൽ സെക്രട്ടറിയായ സീതാറാം യെച്ചൂരിയാണ് സെമിനാർ ഉദ്ഘാടനം ചെയ്യുന്നത്. ഇപ്പോഴിതാ, സി.പി.എമ്മിന്റെ ഈ സെമിനാറിൽ ഒരൊറ്റ മുസ്ലിം വനിതാ പ്രതിനിധി പോലും ഇല്ലെന്നത് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് ഒരു മാധ്യമപ്രവർത്തകൻ. രജി കുമാർ എന്നയാളാണ് 5 ചോദ്യങ്ങളുമായി സി.പി.എമ്മിനെതിരെ തുറന്നടിച്ചിരിക്കുന്നത്.
മുസ്ലിം വനിതകളെല്ലാം മോദിക്കൊപ്പമാണോ?, “പെണ്ണിനെന്താ ഇവിടെ കാര്യം? ഞങ്ങൾ ആണുങ്ങൾ എല്ലാം തീരുമാനിച്ചുകൊള്ളും” എന്നതാണോ സംഘാടകരുടെ നയം? അങ്ങനെ നിരവധി ചോദ്യങ്ങളാണ് രജി കുമാർ ചോദിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
പൊതു വ്യക്തിനിയമത്തെ എതിർക്കാൻ നടത്തുന്ന മഹാ ദേശീയ യോഗത്തിൽ ഒരൊറ്റ മുസ്ലിം വനിതാ പ്രതിനിധി പോലുമില്ല!
അണ്ണാ ഹസാരെ ഇതല്ല കെജ്‌രിവാളിൽ നിന്നും പ്രതീക്ഷിച്ചത് ; യോഗി ആദിത്യനാഥിന്റെ വാക്കുകൾ കേൾക്കാം...
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ ലോക കേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ. പ്രതിനിധികളുടെ യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനുമായി…
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് നട്ടംതിരിയുന്ന സംസ്ഥാന സർക്കാരിന്റെ മുന്നിൽ വെല്ലുവിളിയാകുകയാണ് സംസ്ഥാന ജീവനക്കാരുടെ കൂട്ടവിരമിക്കൽ. 16000 ജീവനക്കാരാണ് ഈ മാസം…
ഉത്തർപ്രദേശിൽ വന്ന മാറ്റം വളരെ വലുത് യോഗി വേറെ ലെവൽ ,പ്രശംസിച്ച് പ്രധാനമന്ത്രി
ദില്ലി: ഭാരതത്തിന് കരുത്തേക്കാൻ തേജസ് എംകെ – 1 എ യുദ്ധവിമാനം എത്തുന്നു. ജൂലൈയോടെ യുദ്ധവിമാനം ലഭിക്കുമെന്ന് പ്രതിരോധ മന്ത്രാലയം…
ദില്ലി: മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച നടി രശ്മിക മന്ദാന…