കൊച്ചി: ഇന്ന് കാക്കനാട് കൊലപാതകത്തിൽ പ്രതി അർഷാദിന്റെ കസ്റ്റഡി കാലവധി അവസാനിക്കും. മഞ്ചേശ്വരത്തെ തെളിവെടുപ്പിന് ശേഷം കൊച്ചിയിൽ തിരിച്ചെത്തിക്കുന്ന പ്രതിയെ കോടതിയിൽ ഹാജരാക്കും.
കൊലപാതകവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയായക്കിനാൽ വീണ്ടും കസ്റ്റഡി ആവശ്യപ്പെടേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്നാണ് പൊലീസ് കണ്ടെത്തൽ. ലഹരി ഇടപാട് സംബന്ധിച്ച തർക്കമാണ് കൊലപാതക കാരണം.
മഞ്ചേശ്വരം പൊലീസ് പ്രതിയെ പിടികൂടിയ സമയത്ത് ബാഗിൽ നിന്നും ലഹരി മരുന്ന് കണ്ടെത്തിരുന്നു. അതിനാൽ ലഹരിമരുന്നുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം മഞ്ചേശ്വരം പൊലീസിന്റെ നേത്യത്വത്തിലാണ് പുരോഗമിക്കുന്നത്.
ഇന്നലെ വൈകുന്നേരവും രാത്രിയും പെയ്ത കനത്ത മഴയിൽ ജില്ലയിലെ പല പ്രദേശങ്ങളിലും വെള്ളം കയറി.തമ്പാനൂർ ജംഗ്ഷനിൽ അടക്കം വെള്ളക്കെട്ടുമൂലം ജനം…
മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !
സിംഗപ്പൂർ: ഒരു ഇടവേളയ്ക്ക് ശേഷം സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ 25,900 പേർക്കാണ് രോഗബാധ ഉണ്ടായത്.…
ദില്ലി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ ദില്ലി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാറിനെ അഞ്ച് ദിവസത്തേക്ക്…
ജമ്മു കശ്മീരിൽ രണ്ടിടങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെടുകയും വിനോദ സഞ്ചാരികളായ ദമ്പതികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഷോപ്പിയാനിലെ ഹിർപോറയിൽ…
കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്. കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിട്ടെന്നാണ് പരാതി. വേദന ശക്തമായപ്പോഴാണ്…