സിനിമയിൽ തനിക്ക് വിലക്ക് നേരിടേണ്ടി വന്നിട്ടുണ്ടന്ന് തുറന്നുപറഞ്ഞ് നടി നവ്യ നായർ. എന്നാൽ സത്യമെന്തെന്ന് അറിയുന്നതുവരെ താരസംഘടനയായ അമ്മയും കൂടെ നിന്നില്ലെന്ന് മാത്രമല്ല അമ്മയും കൂടെ ചേർന്നാണ് വിലക്കേർപ്പെടുത്തിയതെന്നും നവ്യ നായർ വ്യക്തമാക്കി. വിലക്ക് ഏർപ്പെടുത്തിയ സമയത്ത് കളിയാക്കലുകൾ വളരെ കേൾക്കേണ്ടി വന്നു. അതേസമയം, എന്റെ ഭാഗത്ത് തെറ്റില്ലെന്ന് മനസിലാക്കിയതിന് ശേഷം മാത്രമാണ് ആ വിലക്ക് നീക്കിയതെന്നും നവ്യ നായർ പറയുന്നു.
പട്ടണത്തിൽ സുന്ദരൻ എന്ന സിനിമ ചെയ്യുന്ന സമയത്ത് ഞാൻ പ്രതിഫലം കൂട്ടി ചോദിച്ചു എന്ന പേരിലാണ് എനിക്കെതിരെ സിനിമയുടെ നിർമാതാവ് പരാതി നൽകിയത്. ആ സമയത്ത് തന്നെ ബാൻഡ് ക്വീൻ എന്നൊക്കെ വിളിച്ച് കളിയാക്കിയവരുണ്ടെന്നും നവ്യ നായർ പറയുന്നു. എന്നാൽ ഞാൻ അങ്ങനെ പ്രതിഫലം കൂട്ടി ചോദിച്ചിട്ടില്ല. പക്ഷേ വിലക്കൊക്കെ വന്നതിനു ശേഷമാണ് എല്ലാവരും എന്റെ ഭാഗം കേൾക്കാൻ തയ്യാറായതെന്നും നവ്യ നായർ പറയുന്നു.
ഇസ്ലാമിസ്റ്റും വർഗീയ പരാമർശങ്ങളിലൂടെ കുപ്രസിദ്ധനുമായ സാക്കിർ നായിക്കിനെ ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പാകിസ്ഥാൻ മൗലവി. സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ച…
പാക് ജനത ഭാരതത്തിനോടൊപ്പം ചേരുന്നു... ഇനി നടക്കാൻ പോകുന്നത് എന്ത്? |INDIA
കോഴിക്കോട് : പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ ആദ്യ അറസ്റ്റ്. കേസിലെ പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷാണ് അറസ്റ്റിലായത്. രാഹുലിന്…
ലക്നൗ : സമാജ്‌വാദി പാർട്ടിയും കോൺഗ്രസും ഉൾപ്പെട്ട ഇൻഡി മുന്നണി അധികാരത്തിൽ വന്നാൽ അവർ രാമക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്ന്പ്രധാനമന്ത്രി…
കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ | nirmala sitharaman
സോളാർ കേസ് സിപിഎം, കോൺഗ്രസിന് വേണ്ടി ഒത്തുതീർപ്പാക്കിയെന്ന ജോൺ മുണ്ടക്കയത്തിൻ്റെ വെളിപ്പെടുത്തൽ സംസ്ഥാനത്തെ ഒത്തുതീർപ്പ് രാഷ്ട്രീയത്തിൻ്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന…