ദില്ലി : രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിൽ നിന്ന് (ഐസിസി) ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന് (ബിസിസിഐ) ലഭിക്കുന്ന സാമ്പത്തിക വിഹിതം വർധിപ്പിച്ചു. ഡർബനിൽ വച്ച് കഴിഞ്ഞ ദിവസം നടന്ന ഐസിസി എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന് നൽകുന്ന സാമ്പത്തിക വിഹിതം വർധിപ്പിക്കാൻ തീരുമാനിച്ചത്.
പുതിയ തീരുമാന പ്രകാരം 2024–2027 കാലയളവിൽ പ്രതിവർഷം 230 മില്യൺ ഡോളർ വീതമാകും ബിസിസിഐക്ക് ലഭിക്കുക. ഇന്ത്യൻ രൂപയിൽ കണക്കാക്കുമ്പോൾ ഏകദേശം 19,000 കോടി രൂപയോളം വരുമിത്. ഐസിസി വരുമാനത്തിന്റെ 38.5 ശതമാനമാണിത്. ഐസിസി വരുമാനത്തിന്റെ ഒരു വിഹിതം സ്ട്രാറ്റജിക് ഫണ്ട് എന്ന പേരിൽ നീക്കിവയ്ക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. പ്രതാപം മങ്ങിയ ടെസ്റ്റ് ക്രിക്കറ്റിന് കൂടുതൽ പ്രചാരം നൽകാനും വനിതാ ക്രിക്കറ്റിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്താനുമാണ് ഈ ഫണ്ട് ഉപയോഗിക്കുക.
തെളിവ് കാണിച്ചിട്ട് വേണം വീരവാദം മുഴക്കാൻ ; അമേരിക്കയെ വലിച്ചുകീറി റഷ്യ
ലക്‌നൗ : കോൺഗ്രസ് നേതാവ് സാം പിത്രോദയുടെ വിവാദ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസ്…
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്രതിയായ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ നടപടികൾ വേഗത്തിലാക്കാൻ ഇഡി. കേസിൽ ഇഡി…
തിരുവനന്തപുരം : ഇക്കൊല്ലത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലവും പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പൊതു…
മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ എസ്ബിഐ നേടിയ അറ്റാദായം 20,698 കോടി രൂപ. കഴിഞ്ഞ കൊല്ലത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 24…
തിരുവനന്തപുരം: അരളിപ്പൂവില്‍ നിന്നുള്ള വിഷമേറ്റ് യുവതി മരിച്ചുവെന്ന സംശയം ശക്തമാകുന്ന പശ്ചാത്തലത്തില്‍ നിര്‍ണായക തീരുമാനവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇനി…