ബീജിംഗ്: ചൈനയില്‍ മുസ്ലിം ജനവിഭാഗത്തിനെതിരെ നിയമങ്ങള്‍ കര്‍ക്കശമാക്കി കമ്യൂണിസ്റ്റ് ഭരണകൂടം. ചൈനീസ് ജനതയുടെ ഏകീകരണം ലക്ഷ്യമാക്കുന്നുവെന്ന പേരില്‍ പൊതു സ്ഥലങ്ങളില്‍ ഇസ്ലാം മത ചിഹ്നങ്ങള്‍ നീക്കാനാണ് അധികൃതരുടെ പുതിയ ഉത്തരവ്. ഇതിന്‍റെ ഭാഗമായി ബീജിംഗിലെ ഹോട്ടലുകളിലെ ഹലാല്‍ ബോര്‍ഡുകളും നീക്കിയതായി റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ബീജിംഗിലെ റസ്റ്റോറന്‍റുകളിലെയും ഹോട്ടലുകളിലെയും അറബിക് ഭാഷയിലുള്ള ബോര്‍ഡുകളും മതചിഹ്നങ്ങളും അധികൃതര്‍ എടുത്തുമാറ്റി.
ചൈനയിലെ ഉയ്ഗുര്‍ മുസ്ലീം കലാപകാരികള്‍ക്കെതിരെ ശക്തമായ നീക്കങ്ങള്‍ നടത്തിയ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ചെന്‍ കുയാന്‍ഹോയാണ് ചൈനീസ് തലസ്ഥാനത്തെ ഈ നീക്കങ്ങള്‍ക്കും പിന്നില്‍. മുസ്ലിം യുവാക്കളെ ചട്ടം പഠിപ്പിക്കാന്‍ പ്രത്യേകം ക്യാമ്പുകൾ തുറന്നതും ചെന്നിന്‍റെ നേതൃത്വത്തിലായിരുന്നു.
ഭുവനേശ്വർ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ച് ഘട്ടങ്ങൾ പൂർത്തിയായപ്പോൾ തന്നെ എൻഡിഎ 310 സീറ്റ് നേടിക്കഴിഞ്ഞതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ശേഷിക്കുന്ന…
തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂർ പൗർണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തിൽ നാളെ നട തുറക്കും. 23 അടി…
വൈഎസ്ആറിന്റെ മൃതദേഹം കിട്ടിയത് 72 മണിക്കൂറിനു ശേഷം; ഇന്നും ദുരൂഹത തുടരുന്ന ചില ഹെലികോപ്റ്റർ അപകടങ്ങൾ !
ടെഹ്റാന്‍: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയിസിയുടേയും വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ-അബ്ദുള്ളാഹിയന്റേയും മരണത്തിന് പിന്നില്‍ ഇസ്രായേലിന്റെ രഹസ്യ ഏജന്‍സിയായ മൊസാദാണോ…
33 വർഷക്കാലം ഒറ്റയ്ക്ക് ഒരു വീട്ടിൽ താമസിച്ച വൃദ്ധൻ ! മരണശേഷം വീട് തുറന്നവർ ആ കാഴ്ച കണ്ട് ഞെട്ടി
അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി ഈഞ്ചക്കലിൽ എസ്‌പി ഹെൽത്ത് കെയർ ഗ്രൂപ്പിൻ്റെ എസ്‌പി മെഡിഫോർട്ട് ആശുപത്രി ഫേസ് 1ൻ്റെ പ്രവർത്തനം ആരംഭിച്ചു.…