ബംഗളൂരു: തിരുവനന്തപുരത്ത് 20 കോടിയുടെ ഹാഷിഷ് ഓയിലുമായി പിടിയിലായ പ്രതി കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. കോട്ടയം സ്വദേശി ജോര്‍ജ്ജ് കുട്ടിയാണ് എക്സൈസുകാരെ കബളിപ്പിച്ച് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടത്. ബംഗളൂരുവില്‍ തെളിവെടുനടത്തുന്നതിനിടെയാണ് നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ രക്ഷപ്പെട്ടത്.
നേരത്തെ തിരുവനന്തപുരത്ത് വച്ച് 20 കിലോ ഹാഷിഷ് ഓയില്‍, രണ്ടര കിലോ കഞ്ചാവ്, 250 ഗ്രാം ചരസ് എന്നിവയാണ് ജോര്‍ജ്കുട്ടിയില്‍ നിന്നും എക്സൈസ് സംഘം പിടിച്ചെടുത്തത്. കാറിന്റെ ഡിക്കിയുടെ താഴെ സ്ഥാപിച്ച രഹസ്യ അറയിലാണ് മയക്കു മരുന്ന് ഒളിപ്പിച്ചിരുന്നത്.
ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…
തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി…