ഇറാന്റെ ആണവപദ്ധതികളുടെ പിതാവ് എന്ന് അറിയപ്പെട്ടിരുന്ന മൊഹ്‌സീന്‍ ഫക്രിസദേയെ കൊലപ്പെടുത്തിയത് ഇസ്രയേലി രഹസ്യാന്വേഷണ സംഘടനയായ മൊസാദാണെന്നു ഉറപ്പാണെന്ന് റിപ്പോർട്ട് . ഇറാനിൽനിന്നുള്ള ഏജന്റുമാരുടെ ഉൾപ്പെടെ പിന്തുണയോടെയായിരുന്നു കൊലപാതകമെന്നും ബ്രിട്ടിഷ് പത്രമായ ‘ദ് ജൂവിഷ് ക്രോണിക്കിളി’ന്റെ വെബ്സൈറ്റ് വ്യക്തമാക്കുന്നു.
2020 നവംബർ 27നാണ് മൊഹ്‌സീൻ ഫക്രിസദേ കൊല്ലപ്പെട്ടത്. അധികാരമൊഴിയുന്നതിനു മുന്നോടിയായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പിന്തുണയോടെ നടത്തിയ ആക്രമണമാണെന്ന് നേരെത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.എന്നാൽ അന്നു നിശബ്ദരായിരുന്ന ഇസ്രയേൽ പുതിയ റിപ്പോർട്ടിനെതിരെ രംഗത്തു വന്നിട്ടുണ്ട്. ‘ഇത്തരം കാര്യങ്ങളിലൊന്നും ഞങ്ങൾ അഭിപ്രായം പറയാനില്ല. ഞങ്ങളുടെ അത്തരം നിലപാടിൽ ഒരു മാറ്റം വരുത്താനുമില്ല…’ എന്നായിരുന്നു ഇസ്രായേലി സർക്കാർ വക്താവിന്റെ മറുപടി.
റോം : ഗസയിലെ പലസ്‌തീനികൾക്ക് വേണ്ടി സമാഹരിച്ച കോടിക്കണക്കിന് രൂപ ഹമാസിനെ സഹായിക്കാൻ വകമാറ്റിയ ഏഴ് പേരെ അറസ്റ്റ് ചെയ്ത്…
ദില്ലി : ആർഎസ്എസിനെ വാനോളം പുകഴ്ത്തി മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ദിഗ് വിജയ് സിങ്ങ്. കോൺഗ്രസ് നേതൃത്വത്തിൽ…
എസ് ഡി പി ഐ പിന്തുണ സ്വീകരിക്കരുതെന്ന് കോൺഗ്രസ് സർക്കുലർ ! നേമത്തും പാലക്കാട്ടും പരസ്യമായി വാങ്ങിയ വോട്ടുകൾ ഇനി…
ബാംഗ്ലാദേശിലെ ക്രൂരമായ ഹിന്ദു വേട്ടയ്‌ക്കെതിരെ ജാഹ്നവി കപ്പൂറിന്റെ പോസ്റ്റിന് പിന്നാലെ ജന്വി കപ്പൂറിനെ ലക്ഷ്യമാക്കി സാമൂഹ്യ മാദ്ധ്യമങ്ങളിലെ പ്രമുഖ വ്യാജ…
ക്രിസ്ത്യാനികളോട് ഒന്നടങ്കം അന്ത്യ കർമ്മങ്ങൾക്കുള്ള കുന്തിരിക്കവും മറ്റും കരുതാൻ മുന്നറിയിപ്പ് നൽകിയ ജിഹാദി ഭീകരരെ കാണാതെ കരോൾ സംഘത്തെ നോക്കി…
ദില്ലി: പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് തലസ്ഥാന നഗരിയിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ദില്ലി പൊലീസ് നടത്തിയ വ്യാപക പരിശോധനയിൽ നിരവധി പേർ അറസ്റ്റിൽ.…