കേന്ദ്രം അടിയന്തരമായി സഹായിച്ചില്ലെങ്കിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സംസ്ഥാനത്തിന്റെ പ്രവർത്തനം കുഴയും.
പദ്ധതികൾ വെട്ടിക്കുറച്ചും വികസനപദ്ധതികൾ കിഫ്ബിയിലേക്ക് തിരിച്ചുവിട്ടും ഭരണച്ചെലവ് കുറച്ചും കേരളം സാമ്പത്തിക അച്ചടക്കം പാലിക്കുന്നുണ്ട് എന്നാണ് സർക്കാർ വാദം . എന്നിട്ടും ശമ്പളപരിഷ്ക്കരണം സാമൂഹ്യപെൻഷനുകൾ എന്നിവയുടെ അധികബാദ്ധ്യതയും ജി.എസ്.ടിയും സാമ്പത്തിക മാന്ദ്യവും കാരണം വരുമാനം കുറഞ്ഞതും പ്രതിസന്ധി രൂക്ഷമാക്കി. ഈ സർക്കാർ ആദ്യമായാണ് ശമ്പളവിതരണ കാലത്തല്ലാതെ ട്രഷറി നിയന്ത്രണം കർശനമാക്കുന്നത്. അതോടെ ചെറിയ ബില്ലുകൾ പോലും മാറാനാവുന്നില്ല. പ്രളയാശ്വാസമായി ലോകബാങ്ക് നൽകിയ പണം കൂടി ചെലവാക്കിയിട്ടും പിടിച്ചുനിൽക്കാനാവുന്നില്ല.
ജി.എസ്.ടി. വന്നതോടെ സ്വന്തമായി വരുമാനമാർഗ്ഗങ്ങൾ കണ്ടെത്താനുള്ള സാധ്യതയും അടഞ്ഞ മട്ടാണ് . മറ്റ് സംസ്ഥാനങ്ങളെ പോലെ കൂടുതൽ കേന്ദ്ര ആനുകൂല്യങ്ങൾ നേടിയെടുത്തില്ലെങ്കിൽ ശമ്പളവിതരണത്തെ ഉൾപ്പെടെ ബാധിക്കും.രാഷ്ട്രീയ അഭിപ്രായ വ്യത്യാസം മാറ്റിവെച്ച് തലക്കനം കുറച്ച് കേന്ദ്രത്തോട് കൂടുതൽ സഹായം അഭ്യർത്ഥിക്കുക എന്നതാണ് സർക്കാരിന് മുൻപിലുള്ള ഒരേയൊരു പോംവഴി.
മൂന്നാം തവണയും നരേന്ദ്രമോദി തന്നെ അധികാരത്തിലേൽക്കും ! വൈറലായി പാക് വ്യവസായിയുടെ വാക്കുകൾ ; പാകിസ്ഥാൻ ഇത് കേൾക്കുന്നുണ്ടോ ?
കൊൽക്കത്ത: മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ടിഎംഎസിയുടെ ഒരുകാലത്തെ മുദ്രാവാക്യമായിരുന്ന ‘മാ മതി മനുഷ്’ ഇപ്പോൾ…
മുസാഫറാബാദ്: പാക് അധീന കശ്മീരിൽ പ്രക്ഷോഭകരും സുരക്ഷാ സേനയും തമ്മിലുള്ള സംഘർഷം മാറ്റമില്ലാതെ തുടരുന്നു. അതേസമയം പ്രദേശത്തിന്റെ വികസനത്തിനായി 2300…
തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന ഗുണ്ടാ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കടുത്ത നടപടിയുമായി കേരളാ പോലീസ്. തിരുവനന്തപുരത്ത് ഓപ്പറേഷൻ ആഗ് എന്നപേരിൽ ഗുണ്ടാ…
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ കർശന നിലപാടുമായി ആംആദ്മി സ്ഥാപക നേതാവ് അണ്ണാ ഹസാരെ. ഇഡിയുടെ അന്വേഷണം നേരിടുന്നവർക്കല്ല, മറിച്ച്…
ഡി കെ ശിവകുമാറിന് പിന്നാലെ പരസ്യമായി പ്രവർത്തകനെ മ-ർ-ദി-ച്ച് ലാലുവിന്റെ മകൻ തേജ് പ്രതാപ് യാദവ് ; വിമർശനവുമായി സോഷ്യൽ…