മനില: ഫിലിപ്പീൻസ് ഭീകരാക്രമണത്തിൽ ഇസ്ലാമിക ഭീകര സംഘടനകൾക്കെതിരെ നടപടി കടുപ്പിച്ച് ഭരണകൂടം. അക്രമികളെ വെറുതെ വിടില്ലെന്ന് പ്രസിഡന്റ് ഫെർഡിനൻസ് മാർക്കോസ് ജൂനിയർ പ്രഖ്യാപിച്ചു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ്സ് ഏറ്റെടുത്തിരുന്നു. ക്രിസ്തീയ അവിശ്വാസികൾക്കെതിരെ ആക്രമണം നടത്തിയത് തങ്ങളുടെ അംഗങ്ങളാണെന്നാണ് ഐ എസ് ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് പ്രഖ്യാപിച്ചത്. ആക്രമണത്തെ തുടർന്ന് രാജ്യത്തുടനീളം ജാഗ്രതാ നിർദ്ദേശം നൽകി. ഇസ്ലാമിക ഭീകരർക്കെതിരെ സൈന്യവും പോലീസും നടപടി ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.
ഞായറാഴ്ച തെക്കൻ ഫിലിപ്പീൻസിലെ മറാവി നഗരത്തിലെ ഒരു യൂണിവേഴ്‌സിറ്റി ജിം ഹാളിലാണ് ആക്രമണമുണ്ടായത്. കത്തോലിക്കാ വിഭാഗത്തിന്റെ ഒരു മത സമ്മേളനം നടക്കുമ്പോഴാണ് ഇസ്ലാമിക ഭീകരവാദികൾ ബോംബ് സ്ഫോടനം നടത്തിയത്. ബോംബ് സ്‌ഫോടനത്തിൽ 04 പേർ മരിക്കുകയും 50 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…