ലക്നോ: ഉത്തര്‍പ്രദേശിലെ സഹാരന്‍പുരില്‍ അറസ്റ്റിലായ കശ്മീരി യുവാക്കള്‍ നിരോധിത സംഘടനയായ ജയ്ഷെ ഇ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സമ്മതിച്ചു. പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ അബ്ദുള്‍ റാഷീദ് ഗാസിയുമായും ബന്ധമുണ്ടായിരുന്നെന്ന് യുവാക്കള്‍ പോലീസിനു മൊഴി നല്കി. ഉത്തര്‍പ്രദേശ് ഡിജിപി ഒ.പി സിംഗ് നടത്തിയ ചോദ്യം ചെയ്യലിലാണ് യുവാക്കള്‍ ഭീകരബന്ധം സമ്മതിച്ചത്. നാലുമണിക്കൂറാണ് അദ്ദേഹം ഇവരെ ചോദ്യം ചെയ്തത്.
സഹാരന്‍പുരിലെ ദേവ്ബന്ദില്‍ വിദ്യാര്‍ഥികളെന്ന വ്യാജനെ കഴിഞ്ഞിരുന്ന കുല്‍ഗാമില്‍ നിന്നുള്ള ഷാനവാസ് അഹമ്മദ് തെലിയും പുല്‍വാമ സ്വദേശിയായ അക്വിബ് അഹമ്മദ് മാലിക്കുമാണു പിടിയിലായത്. വ്യാഴാഴ്ച രാത്രിയാണു ഭീകരവിരുദ്ധസേനാ തലവന്‍ അസിം അരുണിന്റെ നേതൃത്വത്തിലുള്ള സംഘം ഇരുവരെയും പിടികൂടിയത്. ഇവരില്‍നിന്ന് ഒരു തോക്കും പിടിച്ചെടുത്തു
തിരുവനന്തപുരം മേയറായി ചുമതലയേറ്റതിന് ശേഷം വി വി രാജേഷ് ആദ്യമായി ഒപ്പുവെച്ചത് വയോമിത്രം പദ്ധതിയുമായി ബന്ധപ്പെട്ട ഫയലിൽ. പദ്ധതിയുടെ ആദ്യ…
ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കവേ എസ്ഐടി ചോദ്യം ചെയ്ത തമിഴ്നാട്ടുകാരനായ വ്യവസായി ഡി. മണി തന്നെയാണെന്ന് സ്ഥിരീകരിച്ച്…
ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വിപ്ലവവീര്യത്തിന്റെ പര്യായമായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടങ്ങൾ ജപ്പാനിൽ നിന്നും തിരികെ മാതൃരാജ്യത്ത് എത്തിക്കണമെന്ന ആവശ്യം…
ക്രിസ്മസ് – പുതുവത്സര ആഘോഷത്തിനിടെ ക്രിസ്ത്യാനികളെയും അമുസ്ലീങ്ങളെയും ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട 115 ഐസിസ് ഭീകരർ തുർക്കിയിൽ പിടിയിൽ. ഇസ്താംബൂളിലുടനീളം…
ഹോംസ് : മധ്യ സിറിയൻ നഗരമായ ഹോംസിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ഇരുപത്തിയൊന്നിലധികം പേർക്ക്…
ടോക്കിയോ:കിഴക്കൻ ഏഷ്യയിൽ ചൈനയുമായുള്ള ഭൗമരാഷ്ട്രീയ പിരിമുറുക്കം വർദ്ധിക്കുന്ന സാഹചര്യത്തിൽ, പ്രതിരോധ മേഖലയിൽ ചരിത്രത്തിലെ ഏറ്റവും വലിയ തുക വകയിരുത്തി ജപ്പാൻ.…