സിക്കന്ദർപൂർ: ഉത്തർപ്രദേശിൽ പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ കഴുത്തറുത്ത് കൊന്നു. ഹൃതിക സാഹ്നി എന്ന 16 വയസുകാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതി സയ്യിദ് അലിയെ പോലീസ് അറസ്റ്റ് ചെയ്തു. മാതാപിതാക്കളുടെ കണ്മുന്നിൽ വച്ച് പെൺകുട്ടിയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ഉത്തർപ്രദേശിലെ സിക്കന്ദർപൂർ പ്രദേശത്തെ ലിൽക്കർ ഗ്രാമത്തിലാണ് സംഭവം.
അതേസമയം സയ്യിദ് അലിയുമായി റിതിക സാഹ്‌നിക്ക് പ്രണയമുണ്ടായിരുന്നുവെന്നും തന്നെ വഞ്ചിക്കുകയാണെന്ന സംശയത്തെ തുടര്‍ന്നാണ് കൊലപ്പെടുത്തിയതെന്നുമാണ് പ്രതി സയ്യിദ് അലി പോലീസിനോട് പറഞ്ഞത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും എഎസ്പി അറിയിച്ചു. എന്നാല്‍ ഈ സംഭവത്തില്‍ ഇതുവരെയും മാധ്യമങ്ങളും സാംസ്‌ക്കാരിക നായകരും മതേതര വാദികളും പ്രതികരിച്ചിട്ടേയില്ല.
രാഹുലിനെ റായ്ബറേലിക്കും വേണ്ടേ ? വീഡിയോ കാണാം...
മലപ്പുറം: താനൂര്‍ താമിര്‍ ജിഫ്രിയുടെ കസ്റ്റഡി മരണത്തില്‍ പ്രതികളായ നാല് പോലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ. ശനിയാഴ്ച പുലര്‍ച്ചെയാണ് പ്രതികളെ…
കോഴിക്കോട് : വൈദ്യൂതി നിലച്ചതിനു പിന്നാലെ ഒരു സംഘം കെഎസ്ഇബി ഓഫീസ് ആക്രമിച്ചതായി പരാതി. കോഴിക്കോട് പന്തീരാങ്കാവിലാണ് ഒരു സംഘം…
കൊച്ചി: പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്‍റെ കൊലപാതകത്തിൽ കൂടുതല്‍ അന്വേഷണം നടത്താനൊരുങ്ങി പോലീസ്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസില്‍ കൂടുതല്‍…
കുട്ടി മേയറുടെയും എംഎൽഎയുടെയും ധാർഷ്ട്യം കണ്ടോ ?
ഇസ്ലാമാബാദ്: ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന് ഭീകര പ്രവർത്തനം നടത്താൻ പദ്ധതിയിട്ട പാകിസ്ഥാൻ ഡോക്ടർക്ക് 18 വർഷത്തെ തടവ് ശിക്ഷ വിധിച്ച്…