കുൽഭൂഷൺ ജാദവ് കേസിൽ കഴിഞ്ഞ നാല് ദിവസമായി നടക്കുന്ന വാദങ്ങൾ അവസാനിച്ചു. അന്താരാഷ്ട്ര നീതി ന്യായ കോടതിയിൽ നടക്കുന്ന കേസിന്റെ വിചാരണയിൽ പാകിസ്ഥാനും ഇന്ത്യയും വാദങ്ങൾ നിരത്തി. ഇരു രാജ്യങ്ങളുടെയും വാദങ്ങൾ പരിശോദിച്ചു ആറ് മാസത്തിനു ശേഷമായിരിക്കും വിധി പറയുക. തെളിവുകളുടെ അഭാവത്തിൽ നിരവധി ചോദ്യങ്ങൾക്കാണ് പാകിസ്ഥാൻ ഉത്തരം മുട്ടിയത്. ഹേഗിലെ അന്താരാഷ്ട നീതിന്യായ കോടതിയിൽ നിന്നും ന്യൂസ്‌മൊസൈകിന് വേണ്ടി രതീഷ് വേണുഗോപാൽ തയ്യാറാക്കിയ റിപ്പോർട്ട്
ഖലിസ്ഥാനി പന്നുവിനെ യുഎസില്‍ കൊ-ല-പ്പെ-ടു-ത്താ-ന്‍ ഇന്ത്യയുടെ അറിവോടെ ശ്രമിച്ചു എന്ന ആരോപണത്തിനു തെളിവായി 15 പേജുള്ള കുറ്റപത്രമാണ് മാന്‍ഹാറ്റന്‍ കോടതിയില്‍…
എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി. ജയരാജന്‍ തെരഞ്ഞെടുപ്പ് ദിവസം നടത്തിയ പത്രപ്രസ്താവനയുമായി ബന്ധപ്പെട്ട കാര്യം സംസ്ഥാന സെക്രട്ടറിയേറ്റില്‍ പരിശോധിച്ചെന്നും അത്…
മൂന്നു സംസ്ഥാനങ്ങളിൽ കോൺഗ്രസിന് ലഭിച്ച തിരിച്ചടി പാർട്ടി ഇനിയൊരിക്കലും മറക്കാനിടയില്ല |BJP| #JAYARAJAN #cpm #bjp #modi #amitshah
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നിലെ സമരം പുനരാരംഭിച്ച് ഐസിയു പീഡനക്കേസ് അതിജീവിത. മുഖ്യമന്ത്രിയുടെ ഓഫീസ് തലത്തിൽ ഇടപെടലുണ്ടായിട്ടും…
ഡ്രൈവര്‍ യദുവിനെ പിന്തുണച്ച് കെഎസ്ആര്‍ടിസിയിലെ പ്രമുഖ ഭരണപക്ഷ യൂണിയനുകളും രംഗത്തുണ്ട്. മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ…
ഇന്ത്യയില്‍ മാത്രമല്ല തെരഞ്ഞൈടുപ്പു ചൂട്. കാനഡയും യുഎസും തിരഞ്ഞെടുപ്പിന്റെ തിരക്കുകളിലേയ്ക്കു അതിവേഗം. കടക്കുകയാണ്. വരുന്ന സെപ്റ്റംബറില്‍ കാനഡയിലും നവംബറില്‍ യു…