ദില്ലി: എസ്.എൻ.സി. ലാവലിനുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടി വെക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ. അഭിഭാഷകൻ സുപ്രീം കോടതിക്ക് കത്ത് നൽകി. സി.ബി.ഐക്ക് വേണ്ടി അഭിഭാഷകൻ അരവിന്ദ് കുമാർ ശർമയാണ് കത്ത് നൽകിയത്. കേസുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാനാണ് കൂടുതൽ സമയം സി.ബി.ഐ. തേടിയത്.
കേസിന്റെ വസ്തുതകൾ അടങ്ങിയ സമഗ്രമായ നോട്ട് സമർപ്പിക്കാൻ സി.ബി.ഐയോട് നേരത്തെ കോടതി നിർദേശിച്ചിരുന്നു. ഈ നോട്ട് സമർപ്പിക്കാൻ ആണ് കൂടുതൽ സമയം സി.ബി.ഐ. തേടിയിരിക്കുന്നത്. കോവിഡ് പടരുന്ന സാഹചര്യത്തിലാണ് സമഗ്രമായ നോട്ട് സമർപ്പിക്കുന്നത് വൈകുന്നതിന് കാരണമെന്ന് കേന്ദ്ര സർക്കാർ അഭിഭാഷകർ മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരം : കൊടുംചൂടിൽ വലഞ്ഞിരിക്കുന്ന ജനങ്ങൾ ഓരോ മാസവും വരുന്ന വൈദ്യുതി ബിൽ കണ്ട് അന്തം വിട്ടിരിക്കുകയാണ്. ആവശ്യമായ അളവിൽ…
കടം തീർക്കാൻ നെട്ടോട്ടം ഓടി ചൈന ഇനി പരീക്ഷണം ബുള്ളറ്റ് ട്രെയിനിൽ
ദില്ലി: ഭാരതത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ച ശക്തനായ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന് പ്രമുഖ പാക്-അമേരിക്കൻ വ്യവസായി സാജിദ് തരാർ.…
ലണ്ടൻ: ഇന്ത്യൻ വംശജയായ 66 കാരി ലണ്ടനിൽ കുത്തേറ്റു മരിച്ചു. ബസ് സ്റ്റോപ്പിൽ കാത്തുനിൽക്കുന്നതിനിടെയാണ് സ്ത്രീയ്ക്കുനേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ 22…
നാമനിർദ്ദേശ പത്രിക സമർപ്പിച്ച സമയത്തിന് പിന്നിലെ കണിശതയ്ക്കുണ്ട് കാരണം....
ഷാന്‍ഹായ്: കോവിഡ് മഹാമാരിയുടെ ഭീകരത ആദ്യമായി ലോകത്തെ അറിയിച്ചതിന് തടവിലാക്കപ്പെട്ട ചൈനീസ് മാദ്ധ്യമ പ്രവർത്തക ഷാങ് സാങ്ങിനെ മോചിപ്പിച്ചതായി ചൈനീസ്…