കോഴിക്കോട്: കോടഞ്ചേരി ലൗ ജിഹാദ് വിവാദത്തിലെ ജ്യോത്സനയുടെ വീട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ സന്ദര്‍ശിക്കും. ഇന്ന് ഉച്ചയ്ക്ക് 12.30 ന് കോടഞ്ചേരിയിലെ വീട്ടിലെത്തിയാണ് മാതാപിതാക്കളെ കാണുക.
തന്റെ മകളെ കൊണ്ടുപോയതാണെന്നും ജ്യോത്സനയെ വീട്ടിലെത്തിച്ച് സംസാരിച്ചാല്‍ സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവരുമെന്നും പിതാവ് ജോസഫ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു . കോടതിയില്‍ ഹാജരാക്കും മുന്‍പ് മകളുമായി സംസാരിക്കാന്‍ അവസരം തരാമെന്ന് ജോര്‍ജ് എം. തോമസ് പറഞ്ഞിരുന്നു. പക്ഷെ അതിനുള്ള അവസരം ലഭിച്ചില്ലെന്നും വാര്‍ത്താ ചാനലിന് നല്‍കിയ പ്രതികരണത്തില്‍ ജോസഫ് പറഞ്ഞു.
സംഭവത്തിൽ, കുടുംബത്തിനൊപ്പം നിൽക്കുമെന്നാണ് കെ സുരേന്ദ്രൻ ഇന്നലെ പറഞ്ഞത്.ക്രൈസ്തവ സമൂഹം ഇപ്പോഴും സിപിഎമ്മിന് രണ്ടാംതരം പൗരന്മാരാണെന്ന് പറഞ്ഞ സുരേന്ദ്രന്‍ ക്രൈസ്തവ സമൂഹത്തിന്റെ ആശങ്ക പങ്കുവെക്കാന്‍ ബിജെപിയ്ക്ക് മടിയില്ലെന്നും കൂട്ടിച്ചേർത്തിരുന്നു.
കോണ്‍ഗ്രസ് മുങ്ങിയ കപ്പല്‍, തൃണമൂല്‍ ഓട്ട വീണ കപ്പലും! നേതാക്കന്മാരെ വലിച്ചുകീറി മോദി
ഏറ്റവും പുതിയ ഫഹദ് ഫാസില്‍ ചിത്രമായ ആവേശം വലിയ തരംഗമാണ് കേരളത്തിന് അകത്തും പുറത്തുമെല്ലാം സൃഷ്ടിച്ചത്. ഇതിന്‍റെ ഭാഗമായി സമൂഹമാദ്ധ്യമങ്ങളിലും…
കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരായ പരാതിയില്‍ മേയര്‍ ആര്യ രാജേന്ദ്രൻ്റെ രഹസ്യമൊഴി രേഖപ്പെടുത്തി. യദു അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതിയിലാണ് നടപടി.…
ഛത്രപതി ശിവജി മഹാരാജിന്റെ ജീവിതത്തെ ആസ്പദമാക്കി സിനിമയൊരുങ്ങുന്നു. OMG 2 ചിത്രത്തിന്റെ സംവിധായകനും എഴുത്തുകാരനുമായ അമിത് റായ് ആണ് ഛത്രപതി…
ഒടുവിൽ സത്യം തുറന്നു പറഞ്ഞു രാഹുൽ ഗാന്ധി ; കൈയടിച്ച് സോഷ്യൽ മീഡിയ
ഞാന്‍ ആര്‍ എസ് എസു കാരന്‍; ജസ്റ്റിസ് ചിത്തരഞ്ജന്‍ ദാസ് പറഞ്ഞത് കേട്ടോ?