ദില്ലി: പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത് സിംഗിനെ വധിച്ച കേസിൽ പ്രതി ബൽവന്ത് സിംഗ് രജോവാനയുടെ വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. ബിയാന്ത് സിംഗിന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് 2007 ജൂലൈയിൽ രജോനയെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. കഴിഞ്ഞ 26 വർഷമായി ഇയാൾ ജയിലിൽ കഴിയുകയാണ്. ബല്‍വന്ത് സിംഗ് രജോന സമര്‍പ്പിച്ച ദയാഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ സുപ്രീംകോടതി ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, വിക്രം നാഥ്, സഞ്ജയ് കരോള്‍ എന്നിവരടങ്ങിയ മൂന്നംഗ സുപ്രീം കോടതി ബെഞ്ച്, ബല്‍വന്ത് സിംഗ് രജോനയുടെ ദയാഹര്‍ജിയില്‍, ആവശ്യമെന്ന് തോന്നുമ്പോള്‍ തീരുമാനമെടുക്കാന്‍ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടത്
1995-ൽ പഞ്ചാബ് മുൻ മുഖ്യമന്ത്രി ബിയാന്ത് സിംഗിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് ബൽവന്ത് സിംഗ് രാജോന. 2007-ൽ സി.ബി.ഐ കോടതി രാജോണയ്ക്ക് വധശിക്ഷ വിധിച്ചു. 1995-ലാണ് പഞ്ചാബ് സിവില്‍ സെക്രട്ടേറിയറ്റിന് പുറത്ത് നടന്ന സ്ഫോടനത്തില്‍ ബിയാന്ത് സിങ്ങിനെയും മറ്റ് 16 പേരും കൊല്ലപ്പെട്ടത്. പഞ്ചാബ് പോലീസ് കോൺസ്റ്റബിളായിരുന്നു പ്രതി ബൽവന്ത് സിംഗ് രജോവാന
അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യക്കാരന്റെ ജ്വല്ലറിയിൽ വമ്പൻ കവർച്ച. 20 പേരടങ്ങുന്ന സംഘമാണ് പുണെ ആസ്ഥാനമായുള്ള പിഎൻജി ജ്വല്ലറിയുടെ സാൻ…
ഇന്ത്യന്‍ പീനല്‍ കോഡ് 1860, ഇന്ത്യന്‍ എവിഡന്‍സ് ആക്റ്റ് 1872, ക്രിമിനല്‍ നടപടി ചട്ടം 1973 എന്നിവയ്ക്ക് പകരമുള്ള പുതിയ…
അമര്‍നാഥ് തീര്‍ത്ഥാടനം തുടങ്ങാനിരിക്കെ കശ്മിരില്‍ ഉന്നത തല സുരക്ഷാ വിലയിരുത്തല്‍ യോഗം നടന്നു.ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കൊപ്പം രാജ്യത്തെ സുരക്ഷാ…
ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ മുംബൈ നോർത്ത് വെസ്റ്റ് സീറ്റിൽ വോട്ടെണ്ണൽ യന്ത്രം ഹാക്ക് ചെയ്തുവെന്ന ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ.മൊബൈൽ ഫോൺ…
ഇടുക്കി പൈനാവ് ആക്രമണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യാ മാതാവിനെയും ഭാര്യാ സഹോദരന്റെ രണ്ടര വയസ്സുള്ള മകളെയും പെട്രോളൊഴിച്ച് കത്തിച്ച്…
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ വൻ വിവാദമായ കാഫിർ പോസ്റ്റിൽ മുൻ എംഎൽഎയും സിപിഎം സംസ്ഥാന സമിതി നേതാവുമായ കെ കെ…