ഹമാസ് തീവ്രവാദികൾ കൊന്ന് കത്തിച്ച പിഞ്ചു കുഞ്ഞുങ്ങളുടെ പല്ലുകൾ അവശിഷ്ടങ്ങൾക്കടിയിൽ കണ്ടെത്തിയതായി ഇസ്രയേൽ സ്ഥിരീകരിച്ചു. ഒക്ടോബർ 7 ന് അതിർത്തി കടന്ന് നുഴഞ്ഞു കയറിയ ഹമാസ് തീവ്രവാദികൾ ആയിരക്കണക്കിന് സാധാരണക്കാരായ ഇസ്രയേലി പൗരന്മാരെയാണ് കൂട്ടക്കൊല ചെയ്തത്.
ഹമാസ് കൂട്ടക്കുരുതി നടത്തിയ നഗരങ്ങളിലൊന്നായ ബിയേരിയിൽ നിന്നാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. “ബിയേരിയിലെ കൊല്ലപ്പെട്ട കുട്ടികളിൽ അവശേഷിക്കുന്നത് ഇത്രമാത്രം. ഉദ്യോഗസ്ഥർക്ക് അവരുടെ പല്ലുകൾ കണ്ടെത്താൻ അവശിഷ്ടങ്ങൾ അരിച്ചുപെറുക്കേണ്ടി വന്നു,” എന്ന അടിക്കുറിപ്പോടെ ഇസ്രായേലിന്റെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ ചിത്രങ്ങൾ സഹിതം പോസ്റ്റ് ചെയ്തപ്പോഴാണ് ഹമാസിന്റെ കൊടും ക്രൂരത പുറം ലോകമറിഞ്ഞത്
ഹിന്ദു ജനസംഖ്യ ഇടിഞ്ഞതിന് കാരണം കോൺഗ്രസ്! പ്രീണന രാഷ്ട്രീയം ഇനി ജനങ്ങൾ അനുവദിക്കില്ലെന്ന് ബിജെപി |NARENDRA MODI| #modi #bjp…
താറാവ് കച്ചവടക്കാരനിൽ നിന്ന് ശതകോടികളുടെ അധിപനായ മെത്രാനായ കഥ !
കെ എസ് ആര്‍ ടി സി ബസ് തടഞ്ഞ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയ്ക്കും എതിരേ…
മൂന്ന് സ്വതന്ത്ര എംഎൽഎമാർ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതോടെ ഭരണ പ്രതിസന്ധി രൂപപ്പെട്ട ഹരിയാനയിൽ നാല് ജെജെപി എംഎൽഎമാർ ബിജെപിയുമായി…
യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമാകുന്നു. സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ അറിയിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരും…
പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ നടത്താനുറപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ് . ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകർ സ്വന്തം…