ഹൈദരാബാദ്: ചന്ദ്രയാന്‍-2 ദൗത്യം നേരത്തേ പൂര്‍ത്തിയാക്കാമായിരുന്നെന്നും യു.പി.എ. സര്‍ക്കാരാണ് പദ്ധതി വൈകിപ്പിച്ചതെന്നും ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാനും ബി.ജെ.പി. അംഗവുമായ ജി. മാധവന്‍ നായര്‍. ചന്ദ്രയാന്‍-2 ജൂലായ് 15-ന് വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
‘2012 അവസാനത്തോടെയാണ് ചന്ദ്രയാന്‍-2 വിക്ഷേപിക്കാനിരുന്നത്. എന്നാല്‍, 2014 തിരഞ്ഞെടുപ്പില്‍ ചൊവ്വാ ദൗത്യമായ മംഗള്‍യാന്‍ ഉയര്‍ത്തിക്കാട്ടാന്‍ തീരുമാനിച്ച യുപിഎ, ഇത് നീട്ടിവെക്കുകയായിരുന്നു’. പിന്നീട് മോദിസര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് ചാന്ദ്രയാന്‍-2 പുനരാരംഭിച്ചതെന്നും മാധവന്‍നായര്‍ പറഞ്ഞു.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…