ഭീകരസംഘടനകളെയും തീവ്രവാദികളെയും പാകിസ്ഥാൻ സർക്കാർ എന്തിനു സംരക്ഷിക്കുന്നുവെന്ന ചോദ്യവുമായി പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാവ് ബിലാവൽ സർദാരി ഭൂട്ടോ രംഗത്ത്.
പാകിസ്ഥാന്റെ മണ്ണ് അന്യരാജ്യങ്ങളിൽ ഭീകരപ്രവർത്തനം നടത്തുന്നവരുടെ താവളമാകുന്നു. അവർക്കെതിരെ ഒന്നും ചെയ്യാൻ ഇമ്രാൻ ഖാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് കൂടിയായ ബിലാവൽ പറഞ്ഞു.
ഭീകരർക്കെതിരെ പാക് സർക്കാർ ഒന്നും ചെയ്യുന്നില്ല. മറിച്ച് രാഷ്ട്രീയ എതിരാളികളെ തടവിലാക്കാനാണ് ഇമ്രാൻ ഖാന് താത്പര്യമെന്നും മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ജയിൽവാസം ചൂണ്ടിക്കാട്ടി ബിലാവൽ പറഞ്ഞു.
മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെയും മുൻ പാകിസ്ഥാൻ പ്രസിഡന്റ് അസിഫ് അലി സര്‍ദാരിയുടേയും മകനാണ് ബിലാവൽ സർദാരി ഭൂട്ടോ
ദില്ലി: കനയ്യ കുമാറിന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് രാജിവച്ച ദില്ലി പി സി സി അദ്ധ്യക്ഷൻ അരവിന്ദർ…
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അൽപ്പസമയത്തിനുള്ളിൽ ചേരും. തെരഞ്ഞെടുപ്പ് അവലോകനമാണ് മുഖ്യ അജണ്ടയെങ്കിലും പാർട്ടിവിട്ട് ബിജെപിയിൽ ചേരാൻ ശ്രമിച്ചുവെന്ന…
ചെന്നൈ: മുത്താപ്പുതുപ്പെട്ടിൽ മലയാളി ദമ്പതികളെ കൊലപ്പെടുത്തിയ ശേഷം നൂറു പവന്റെ സ്വർണ്ണവുമായി മോഷ്ടാക്കൽ കടന്നു. സിദ്ധ ഡോക്ടറായ ശിവൻ നായർ,…
തൃശ്ശൂർ: ക്ഷേത്രോത്സവങ്ങളിൽ പോലീസിന്റെ ഇടപെടലുകൾ തുടർക്കഥയാകുന്നു. കൂടൽമാണിക്യം ക്ഷേത്രോത്സവത്തിനിടെ എക്സിബിഷൻ ഗ്രൗണ്ടിൽ രാത്രി കടകളിലെ ലൈറ്റ് പോലീസ് നിർബന്ധിപ്പിച്ച് ഓഫ്…
ഹിന്ദുമതം സ്വീകരിച്ച് മുസ്ലീം കുടുംബം|HINDHU
തൃശ്ശൂർ: വെള്ളാനിക്കര സര്‍വീസ് സഹകരണ ബാങ്കില്‍ സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍. കാര്‍ഷിക സര്‍വകലാശാല ക്യാമ്പസിനകത്ത് പ്രവര്‍ത്തിക്കുന്ന ബാങ്കിലെ രണ്ട്…