Kerala

ഭര്‍ത്താവ് തുന്നിയ ബ്ലൗസ് ഇഷ്ടപ്പെട്ടില്ല; മനംനൊന്ത് ഭാര്യ ജീവനൊടുക്കി

ഹൈദരാബാദ്: തയ്യൽക്കാരനായ ഭർത്താവ് തുന്നിയ ബ്ലൗസ് ഇഷ്ടപ്പെടാത്തതിനെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍. യുവതി ജീവനൊടുക്കി. ഹൈദരാബാദിലാണ് സംഭവം. വിജയലക്ഷ്മിയെ(35) ആണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബ്ലൗസിനെ ചൊല്ലി ഭർത്താവുമായി ഇവർ വഴക്കിട്ടിരുന്നു. ഇതിനു ശേഷം മുറിയിൽ കയറി ഇവർ ജീവനൊടുക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ശ്രീനിവാസ് വിജയലക്ഷ്മിക്കു വേണ്ടി ബ്ലൗസ് തുന്നി നൽകിയിരുന്നു. എന്നാൽ അത് വിജയലക്ഷ്മിക്ക് ഇഷ്ടപ്പെടാഞ്ഞതിനാൽ ഇവർ ശ്രീനിവാസുമായി വഴക്കുണ്ടാക്കി. താൻ പറയുന്ന രീതിയിൽ ബ്ലൗസ് തുന്നി നൽകണമെന്ന് വിജയലക്ഷ്മി ആവശ്യപ്പെട്ടുവെങ്കിലും ശ്രീനിവാസ് അത് നിരസിച്ചു. ഇതേതുടർന്ന് കലഹം രൂക്ഷമായി. പിന്നീട് സ്‌കൂൾ വിട്ട് കുട്ടികൾ വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയുടെ വാതിൽ അടച്ചിരിക്കുന്നതായി കണ്ടത്. കുട്ടികൾ മുറിയുടെ ജനൽ തുറന്ന് നോക്കിയപ്പോൾ വിജയലക്ഷ്മിയെ അകത്ത് തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസ് എടുത്തു.

admin

Recent Posts

രാഹുൽ ഗാന്ധി റായ്ബറേലിയിൽ പത്രിക സമർപ്പിച്ചു ! അനുഗമിച്ച് പ്രമുഖ കോൺഗ്രസ് നേതാക്കൾ

ദില്ലി : ഉത്തര്‍പ്രദേശിലെ റായ്ബറേലി മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫീസിലെത്തിയാണ് രാഹുൽഗാന്ധി നാമനിര്‍ദേശപത്രിക…

3 mins ago

കിമ്മിനെയും കിങ്കരന്മാരെയും സാന്തോഷിപ്പിക്കാൻ കന്യകമാരുടെ പ്ലഷർ സ്‌ക്വാഡ് !ഉത്തര കൊറിയയില്‍ നിന്ന് രക്ഷപ്പെട്ട യുവതിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ലോകം

ഉത്തരകൊറിയന്‍ ഏകാധിപതിയായ കിം ജോങ് ഉന്നിനെക്കുറിച്ച് യുവതി നടത്തിയ വെളിപ്പെടുത്തലിൽ ഞെട്ടി ലോകം. ഉത്തര കൊറിയയില്‍ നിന്ന് രക്ഷപ്പെട്ട യിയോന്‍മി…

1 hour ago

ഭയക്കരുത് … ഓടിപ്പോകരുത്…റായ്ബറേലിയിലെ രാഹുലിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ പരിഹാസവുമായി നരേന്ദ്ര മോദി

കൊല്‍ക്കത്ത : റായ്ബറേലിയിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിൽ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവരോടും ഭയക്കരുതെന്ന് പറയുന്നവരുണ്ട്. അവർ സ്വയം ഭയക്കരുതെന്നും…

3 hours ago