മഞ്ചേശ്വരം: കാസര്‍ഗോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത് കഞ്ചാവ് ലഹരിയിലെന്ന് പ്രതികള്‍. ആക്രമണം നടത്തിയ ക്വട്ടേഷന്‍ സംഘങ്ങളല്ലെന്നും കൃപേഷിനെയും ശരത് ലാലിനെയും വെട്ടിയത് താന്‍ തന്നെയാണെന്നും മുഖ്യപ്രതി സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന് പോലീസിന് മൊഴി നല്‍കി.
അതേസമയം, പ്രതികളെല്ലാം ഒരു പോലെ മൊഴികള്‍ ആവര്‍ത്തിക്കുന്നത് പോലീസ്
വിശ്വസിച്ചിട്ടില്ല. അന്വേഷണം വഴിതിരിച്ചു വിടാനുള്ള നീക്കമാണിതെന്നും പോലീസ് സംശയിക്കുന്നു. ചോദ്യം ചെയ്യല്‍ തുടരുകയാണ്. അറസ്റ്റിലായ പീതാംബരനെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.
പീതാംബരന് ഇതിനു മുമ്പും നിരവധി കേസുകളില്‍ പ്രതിയായിരുന്നെന്നാണ് പോലീസ് നല്കുന്ന വിവരം. പെരിയയില്‍ വാദ്യകലാ സംഘം ഓഫീസും വീടും കത്തിച്ച കേസിലും മൂരിയനം മഹേഷിനെ വെട്ടിയ കേസിലും ഇയാള്‍ പ്രതിയാണ്.
കോൺഗ്രസ് മാനിഫെസ്റ്റോയെ വലിച്ചുകീറി ഒട്ടിച്ച് യോഗി ആദിത്യനാഥ് ; വീഡിയോ കാണാം...
കൊച്ചി: എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിലെ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്തിൽ മനസാക്ഷിയെ മരവിപ്പിക്കും വിധത്തിലുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്.കുഞ്ഞിനെ…
കൊച്ചി: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണവുമായി മുന്നോട്ട് പോകാം. പരിഷ്കരണം നിർദ്ദേശിച്ച് ട്രാൻസ്പോർട്ട് കമ്മീഷണർ പുറത്തിറക്കിയ സർക്കുലർ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട്…
ദില്ലി: രാജ്യതലസ്ഥാനത്തെ സ്കൂളുകളിൽ വീണ്ടും വ്യാജ ബോംബ് ഭീഷണി. ദില്ലി പോലീസ് കമ്മീഷണർക്കാണ് സന്ദേശം ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ…
എന്തിന്റെ കേടായിരുന്നു ? സുനിത കെജ്രിവാളിനെയും ആപ്പിനെയും എടുത്തലക്കി അമിത് ഷാ
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി നേരിടുന്നതിന് ലോഡ്ഷെഡിങിന് പകരം മേഖലതിരിച്ച് നിയന്ത്രണം ഏർപ്പെടുത്താന്‍ സാധ്യത. കെഎസ്ഇബിയുടെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു.…