തിരുവനന്തപുരം: സ്വകാര്യ ആശുപത്രികള്‍ പിന്മാറുമെന്ന് അറിയിച്ചതിനു പിന്നാലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് സര്‍ക്കാര്‍ 141 കോടി രൂപ അനുവദിച്ചു. കുടിശ്ശിക 200 കോടി ആയതിനാല്‍ പിന്മാറുമെന്ന് ആശുപത്രികള്‍ ഇന്നലെ നിലപാടെടുത്തിരുന്നു.
അര്‍ബുദം, ഹൃദ്രോഗം, നാഡീരോഗങ്ങള്‍ തുടങ്ങിയവയ്ക്ക് ലക്ഷങ്ങളുടെ ചികില്‍സ ആവശ്യമുള്ളവര്‍ ഒന്നാം തീയതി മുതല്‍ ദുരിതത്തിലാകും. അന്നുമുതല്‍ കാസ്പ് ആനുകൂല്യം സ്വകാര്യ ആശുപത്രികള്‍ നല്കില്ല. ആറു മാസത്തിലേറെയായുള്ള 200 കോടി കുടിശിക ലഭിക്കണണമെന്നാണ് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അസോസിയേഷന്റെ ആവശ്യം.
റിലയന്‍സിനായിരുന്നു ഇന്‍ഷുറന്‍സ് കരാര്‍. 2 മാസം മുന്‍പ് കാസ്പ് നടത്തിപ്പ് സര്‍ക്കാര്‍ ഏറ്റെടുത്തു. തുടര്‍ന്ന് പുതുക്കിയ നിരക്കുകള്‍ നിലവില്‍ വരുന്ന ബുധനാഴ്ച മുതല്‍ ആനുകൂല്യം നല്കില്ലെന്നാണ് അസോസിയേഷന്‍ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. പുതുക്കിയ നിരക്കുകള്‍ അപ്രായോഗികമെന്നാണ് ആശുപത്രികളുടെ നിലപാട്.
സ്വാതി മലിവാൾ എംപിയെ മർദിച്ചെന്ന പരാതിയിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബിഭവ് കുമാര്‍ അറസ്റ്റിലായി. ആരോപണം പുറത്ത്…
ജനകീയാസൂത്രണം പഠിക്കാൻ കേരളത്തിലെത്തിയ അരവിന്ദ് കെജ്‌രിവാളിന്റെ വിക്രിയകൾ വെളിപ്പെടുത്തിയ സുഹൃത്തിന്റെ മെയിൽ മാദ്ധ്യമങ്ങൾ മുക്കി ? AAP
ചരിത്രത്തിലാദ്യമായി സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ ഷോ നടന്നു. ഒരു ദശാബ്ദത്തിനു മുമ്പ് വരെ സ്ത്രീകൾ ശരീരം മുഴുവൻ…
കോൺഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാറിനെതിരെ ഗുരുതര ആരോപണവുമായി അറസ്റ്റിലായ ബിജെപി നേതാവ് ജി ദേവരാജ ഗൗഡ.പ്രധാനമന്ത്രി നരേന്ദ്രമോദിയെയും…
കോൺഗ്രസിന്റെ ആരോപണങ്ങൾക്ക് ചുട്ട മറുപടിയുമായി നരേന്ദ്രമോദി | narendra modi
വയനാട് : സുല്‍ത്താന്‍ ബത്തേരി കോടതിയിൽ കയറി മോഷണം നടത്തി കള്ളന്മാർ. ബത്തേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് മോഷണം…