വാഷിങ്ടൺ: റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധത്തിൽ റഷ്യയോട് കൂറ് പുലർത്തിയ ഇമ്രാൻ ഖാനെ രാജ്യത്തിൻറെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നും നീക്കാൻ അമേരിക്ക ഇടപെട്ടുവെന്ന് റിപ്പോർട്ട്. 2022 മാർച്ച് 7 ന് യുഎസിലെ പാകിസ്ഥാൻ അംബാസഡറും രണ്ട് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥരും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് ഇമ്രാൻ ഖാനെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നും നീക്കം ചെയ്യാൻ അമേരിക്ക ഇടപെട്ടത്.
ഒന്നരവർഷത്തോളം ഇമ്രാൻ ഖാനെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നും നീക്കം ചെയ്യാൻ അമേരിക്ക നിരന്തര ഇടപെടൽ നടത്തിയിരുന്നു. അമേരിക്കൻ ഉദ്യോഗസ്ഥരുമായുള്ള പാകിസ്ഥാൻ അംബാസിഡറുടെ ഏറ്റവും ഒടുവിലത്തെ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പാക്കിസ്ഥാനിൽ അവിശ്വാസ വോട്ടെടുപ്പ് നടന്നത്. അവിശ്വാസ വോട്ടെടുപ്പിൽ ഇമ്രാൻ ഖാൻ തോൽക്കുകയും ചെയ്തു. പാക്കിസ്ഥാൻ സൈന്യത്തിന്റെ പിന്തുണയോടെയായിരുന്നു വോട്ടെടുപ്പ്. അതേസമയം, അഴിമതിയാരോപണത്തിൽ ഇക്കഴിഞ്ഞ ഓഗസ്റ്റ് 5 നാണ് ഇമ്രാൻ ഖാനെ മൂന്നുവർഷത്തേക്ക് തടവുശിക്ഷ വിധിച്ചത്.
സനാതന ധർമമത്തിലാണ് ഇനി ലോകത്തിന് പ്രതീക്ഷ ! ഫ്രാൻസിൽ നടന്ന ഒരു വിവാഹം | marriage
നിർഭയയ്ക്ക് വേണ്ടി തെരുവിൽ ഇറങ്ങിയവർ ഇന്നിതാ ഒരു പ്രതിക്കായി തെരുവിലിറങ്ങുന്നു I SWATI MALIWAL
വാഷിംഗ്ടൺ : ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ ബ്രിഡ്ജിൽ ഇടിച്ച് കയറിയ ദാലി കണ്ടെയ്നർ ഷിപ്പിനെ നാളെയോടെ ചലിപ്പിക്കാനാകുമെന്ന് അധികൃതർ.…
ആ വലിയ രഹസ്യം ചോർത്തുക ലക്‌ഷ്യം! ദലൈലാമയുടെ പിന്നാലേ ചൈനീസ് ചാരന്മാർ ?
പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിന്റെ കാർ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു. പരിശോധനയിൽ കാറിന്റെ സീറ്റിൽ രക്തക്കറ…
എൻജിനിൽ തീ കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തിരമായി തിരിച്ചിറക്കിയ ബെംഗളൂരു-കൊച്ചി എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലെ യാത്രക്കാർക്ക് കൊച്ചിയിലേക്ക് തിരിക്കാന്‍ ഒരുക്കിയ…