കൊൽക്കത്ത: കൊല്‍ക്കത്ത റാലിക്കിടെയുണ്ടായ അക്രമസംഭവങ്ങളില്‍ മുഖ്യമന്ത്രി മമത ബാനർജിയെ രൂക്ഷമായി വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ. അക്രമങ്ങൾക്ക് പിന്നിൽ തൃണമൂൽ കോണ്‍ഗ്രസാണ്. തൃണമൂലിനെ പോലെ ബംഗാളിൽ മാത്രമല്ല, രാജ്യം മുഴുവൻ ബിജെപി മത്സരിക്കുന്നുണ്ടെന്ന് മമത മനസിലാക്കണമെന്നും അമിത്ഷാ പറഞ്ഞു.
ബിജെപിക്കെതിരെ ഇത്രയും അക്രമം മറ്റൊരു സംസ്ഥാനത്തുമുണ്ടായിട്ടില്ല. തന്റെ റോഡ്ഷോയ്ക്കുനേരെ അക്രമം ഉണ്ടാകുമെന്ന മുന്നറിയിപ്പ് പോലീസ് അവഗണിച്ചു. കേന്ദ്രസേനയില്ലായിരുന്നെങ്കിൽ ജീവനോടെ തിരിച്ചെത്തില്ലായിരുന്നെന്നും അമിത്ഷാ പറഞ്ഞു.
ബംഗാളിലേത് കലാപമല്ല, ആക്രമണമാണ്. അക്രമസംഭവങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്നും അമിത്ഷാ ആവശ്യപ്പെട്ടു.
പ്രമുഖ എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ സ്നേഹപൂർവ്വം വേണു പ്രകാശനം ചെയ്‌തു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന…
കൗൺസിലറുടെ ഫയലുകൾ കക്കൂസിൽ ! എം എൽ എയും സംഘവും ഓഫീസിൽ സ്വൈര വിഹാരം നടത്തുന്നു ! ലക്ഷങ്ങൾ അലവൻസ്…
വി കെ പ്രശാന്ത് രാഷ്ട്രീയ മര്യാദ കാട്ടിയില്ല ! ശ്രീലേഖയുടെ അഭ്യർത്ഥന അനാവശ്യ രാഷ്ട്രീയ വിവാദത്തിന് ഉപയോഗിച്ചു. കഴിഞ്ഞ അഞ്ചുവർഷം…
ഓഫീസ് കെട്ടിടത്തിന്റെ അസൗകര്യം ചൂണ്ടിക്കാണിച്ചതിന് മേയറും എംഎൽഎയും ചേർന്ന് വിഷയത്തെ വളച്ചൊടിച്ചുവെന്ന ആരോപണവുമായി മുൻ കൗൺസിലറും വനിതാ പ്രതിനിധിയും രംഗത്ത്.…
ഇങ്ങനെയാണ് എല്ലാ കെട്ടിടങ്ങളും വാടകയ്ക്ക് നൽകിയിരിക്കുന്നതെങ്കിൽ നടന്നിരിക്കുന്നത് വൻ അഴിമതി ! കോടികളുടെ വരുമാന ചോർച്ച ! എല്ലാ വാടകക്കരാറുകളും…
2025-ലെ അവസാന മൻ കി ബാത്തിലൂടെ ഭാരതം ഈ വർഷം കൈവരിച്ച വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്…